Monday, 22 May 2017

മക്കാമുശ്രിക്കുകളുടെ വിശ്വാസം

 മക്കാമുശ്രിക്കുകളുടെ വിശ്വാസം 

    ഇന്ന് മുസ്ലിംകള്‍ എന്ന് അവകാശപ്പെടുന്നവരില്‍ പല വിഭാഗങ്ങളും നമുക്ക് കാണാം. പ്രധാനമായും ഷിയാ സുന്നി വിഭാഗങ്ങളും അവരിലെ അനേകം അവാന്തര വിഭാഗങ്ങളും ഞങ്ങളാണ് യഥാര്‍ത്ഥ മുസ്ലിംകള്‍ എന്ന് പറയാറുണ്ട്‌.


എന്നാല്‍  കേരളത്തിലെ  സുന്നിയാണ്  എന്ന് അവകാശപ്പെടുന്നവരിലാകട്ടെ, പലരും അതിര് കടന്നു ശിയാക്കളുടെ രീതികള്‍ പിന്‍പറ്റുന്നതും നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ അവര്‍ ഒരിക്കലും അത് സമ്മതിക്കാന്‍ തയ്യാറാവാറില്ല എന്നത് വേറെ കാര്യം. കേരളത്തില്‍ ഇന്ന് മുസ്ലിംകളില്‍ ഭൂരിപക്ഷവും സുന്നിയാണ് എന്ന് അവകാശപ്പെടുകയും എന്നാല്‍ ജീവിതത്തില്‍ അവര്‍ തികഞ്ഞ ഷിയാ വിശ്വാസവും അതിലപ്പുറവും പേറി, പലപ്പോഴും ഇസ്ലാമിന്‍റെ അടിത്തറയായ തൌഹീദ് കയ്യൊഴിക്കുന്നതും  നമുക്ക്  കാണാവുന്നതാണ്‌ 

കേരളത്തിലെ സുന്നികള്‍ എന്നറിയപെടുന്ന, "അഹല്സ്സുന്നയുടെ ആദര്‍ശമാണ് ഞങ്ങളുടെ ആദര്‍ശം എന്ന് പറയുന്നവര്‍,"    അറിവില്ലായ്മ കൊണ്ടോ, സമൂഹത്തിലെ പണ്ഡിത വേഷധാരികളെ കണ്ണടച്ച് വിശ്വസിച്ചു അവരുടെ ചൂഷണത്തിന് പാത്രമായി മാറിയത് കൊണ്ടോ തികഞ്ഞ ശിര്‍ക്കന്‍ വിശ്വാസം കൊണ്ട് നടക്കുകയും അതനുസരിച്ച അഹല്സ്സുന്നക്ക് അന്യമായ പല കര്‍മങ്ങളും അനുഷ്ടിക്കുകയും ചെയ്തു വരുന്നു. അല്ലാഹുവിനു പുറമേ പ്രവാചകനെയും മഹാന്‍മാരെയും മാത്രമല്ല, കല്ലിനും മരത്തിനും വരെ ആരാധനകള്‍ അര്‍പ്പിക്കുന്നിടത്തു എത്തി നില്‍ക്കുന്നു


എന്നാല്‍ അതൊന്നും അവര്‍ക്കുള്ള ആരാധനയാണ് എന്ന് ഒരിക്കല്‍ പോലും ഇവര്‍ സമ്മതിക്കാറില്ല, മാത്രമല്ല, അല്ലാഹുവിനോട് പാപികളായ നമ്മള്‍ നേരിട്ട് ആവശ്യങ്ങള്‍ പറയാതെ അല്ലാഹുവിനോട് സാമീപ്യം സിദ്ധിച്ച നബിമാരോടും മഹാന്‍മാരോടും പറയുകയും അവര്‍ അല്ലാഹുവിനോട് നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറയുകയും അങ്ങിനെ എളുപ്പം കാര്യങ്ങള്‍ സാധിച്ചു കിട്ടും എന്നു കരുതുന്നവരും, ഈ നബിമാരും ഔലിയാക്കളും നമ്മുടെ ആവശ്യങ്ങള്‍ സ്വന്തം നിലക്ക് തന്നെ നിവര്‍ത്തിച്ചു തരും എന്ന് കരുതുന്നവരും ഈ വിഭാഗത്തിലുണ്ട്. അതും പോരാതെ, സമനില തെറ്റിയവരെയും, യാതൊരു മേല്‍വിലാസം ഇല്ലാത്തവരെയും, എന്തിനു,  അന്യ മതക്കാരേ പോലും ദിവ്യത്തം ഉള്ളവരാണ് എന്ന് കരുതി, ഔലിയാക്കളായി സങ്കല്‍പിച്ചു അവരുടെ ഖബറിങ്കല്‍ ആവലാതികളും ആവശ്യങ്ങളും കരഞ്ഞു പറഞ്ഞു, അവര്‍ക്ക് വിവിധങ്ങളായ നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കുന്നതാണ് യഥാര്‍ത്ഥ സുന്നത് ജമാഅത്ത് എന്ന് തെറ്റിദ്ധരിച്ചു അതിനു വേണ്ടി ആത്മാര്‍ഥമായി പണിയെടുക്കുകയും തങ്ങളുടെ സമയവും സമ്പത്തും ചിലവഴിക്കുകയും ചെയ്യുന്നവരാണ് ഇതിലധികവും. ഇതിനുള്ള പ്രധാന കാരണമാകട്ടെ, അല്ലാഹുവിനെ കണക്കാക്കേണ്ട പോലെ കണക്കാക്കാന്‍ തയ്യാറാകാത്തതും പ്രവാചകനെയും സ്വഹാബത്തിനെയും  മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കാത്തതും, പ്രമാണങ്ങള്‍ പഠിക്കാന്‍ തയ്യാറാകാത്തതുമാണ്....  


മഹാനായ രണ്ടാം ഖലീഫ ഉമര്‍ (റ) പറഞ്ഞ കാര്യം ഇവിടെ വളരെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞത്, ജാഹിലിയ്യത് അഥവാ ഇസ്ലാമിന് തൊട്ടു മുന്‍പുള്ള ആളുകളുടെ വിശ്വാസം എന്തായിരുന്നു എന്ന് മനസ്സിലാക്കാത്തവര്‍ ഇസ്ലാമില്‍ വന്നാല്‍  ഇസ്ലാമിന്‍റെ ഇഴകള്‍ ഓരോന്നായി അഴിഞ്ഞു പോകും എന്നാണു. അതായത് പ്രവാചകന്‍ (സ) തൌഹീദ് പരിചയപ്പെടുത്തുമ്പോള്‍ ആ സമൂഹത്തിലെജനങ്ങളുടെ വിശ്വാസം എന്തായിരുന്നു എന്ന് മനസ്സിലാക്കല്‍ ഓരോ മുസ്ലിമിനും ഇസ്ലാമിനെ അതിന്‍റെ യഥാര്‍ത്ഥ അവസ്ഥയില്‍ മനസ്സിലാക്കാന്‍ അനിവാര്യമാണ്.



ഇനി എന്തായിരുന്നു മക്കയിലെ മുശ്രിക്കുകളുടെ വിശ്വാസം എന്ന് പരിശോധിക്കാം......

എന്തായിരുന്നു മക്കാമുശ്രിക്കുകളുടെ വിശ്വാസം????

  
 മക്കാ മുശ്രിക്കുകള്‍ അല്ലാഹുവിനെ അറിഞ്ഞില്ല. അവര്‍ വേറെ മക്കള്‍ ഉള്ള അല്ലാഹുവില്‍ ആണ് വിശ്വസിച്ചത് എന്ന് വരുത്താന്‍ ചിലര്‍ കിണഞ്ഞു ശ്രമിക്കുന്നത് കാണാറുണ്ട്. തീര്‍ച്ചയായും ശുദ്ധ അസംബന്ധവും വിഡ്ഢിത്തവുമാണ്.  കാരണം പ്രവാചകന്‍ വന്നു പഠിപ്പിക്കാന്‍ ശ്രമിച്ചത്‌ അള്ളാഹു ഉണ്ട് എന്നല്ല. മറിച്ചു അള്ളാഹു അല്ലാതെ ആരാധകന്‍ ഇല്ല എന്ന് പറയാന്‍ ആണ്. കാരണം അവര്‍ അല്ലാഹുവിന്നു പുറമേ മറ്റുള്ളവരെയും ആരാധിച്ചിരുന്നു എന്ന് ഖുര്‍ആന്‍ ആയത്തുകള്‍ വ്യക്തമായി പറഞ്ഞു തരുന്നു......

ഇനി മക്കാമുശ്രിക് വിശ്വസിച്ച അള്ളാഹു വേറൊരു അല്ലാഹു ആണ് എങ്കില്‍.... ഇവിടെ ചോധിക്കുവാനുള്ളത്.

"കാന്തപുരം അറിയാതെ അള്ളാഹു ഒന്നും ചെയ്യുകയില്ല എന്ന് പറഞ്ഞ അള്ളാഹു ഏതാണ്???? 
അങ്ങനെ ഒരു അല്ലാഹുവിനെ പ്രവാചകന്‍ പരിചയപ്പെടുത്തിയോ???

ഗര്‍ഭ പാത്രത്തില്‍ നിന്നും പുറത്തു വരാന്‍ "രിഫായീ ഷെയ്ഖ്‌ വെല്ലു വിളിച്ചു നാല് സ്വര്‍ഗ്ഗം വാങ്ങിച്ച അള്ളാഹു ഏതാണ്??
അങ്ങനെ പേടിച്ചു സ്വര്‍ഗ്ഗം കൊടുത്ത അള്ളാഹു ഏതാണ്???
അങ്ങനെ ഒരു അല്ലാഹുവിനെ പ്രവാചകന്‍ പരിചയപ്പെടുത്തിയോ???

തുടി കൊട്ടി കഹബ തവാഫ് ചെയ്യാന്‍ ചെന്ന രിഫായി ശൈഖിനോട് കേണപേക്ഷിച്ച അല്ലാഹു ഏതാണ്???
അങ്ങനെ ഒരു അല്ലാഹുവിനെ പ്രവാചകന്‍ പരിചയപ്പെടുത്തിയോ???
  
ഇത് പ്രവാചകന്‍ പരിചയപ്പെടുത്തിയ അല്ലാഹു തന്നെ എന്നാണ് മറുപടി എങ്കില്‍.... ഇതുപോലെ പിഴച്ച വിശ്വാസം ആയിരുന്നു അല്ലാഹുവിനെ പറ്റി മക്കയിലെ മുശ്രിക്കുകള്‍ക്കും ഉണ്ടായിരുന്നത് എന്നതാണ് സത്യം.....

മക്കാമുശ്രിക്കുകളുടെ വിശ്വാസം എന്തായിര്‍ന്നു എന്ന് അള്ളാഹു തന്നെ ഖുര്‍ആനിലൂടെ പറഞ്ഞു തരുന്നു.
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ
 ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത്‌ ആരാണെന്ന്‌ നീ അവരോട്‌ ( ബഹുദൈവവിശ്വാസികളോട്‌ ) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ്‌ അവര്‍ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌? (അങ്കബൂത് -  61)
              
وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاء مَاء فَأَحْيَا بِهِ الأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ قُلِ الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لا يَعْقِلُونَ
 ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന്‌ ജീവന്‍ നല്‍കുകയും ചെയ്താരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന്‌ സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച്‌ മനസ്സിലാക്കുന്നില്ല. (അങ്കബൂത് -  63)
            
 وَمَا يُؤْمِنُ أَكْثَرُهُمْ بِاللّهِ إِلاَّ وَهُم مُّشْرِكُونَ 

അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത്‌ അവനോട്‌ ( മറ്റുള്ളവരെ ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട്‌ മാത്രമാണ്‌.  (യുസഫ് -  106)
                
 وَيَعْبُدُونَ مِن دُونِ اللّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـؤُلاء شُفَعَاؤُنَا عِندَ اللّهِ 

അല്ലാഹുവിന്‌ പുറമെ, അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ ( ആരാധ്യര്‍ ) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു.    (യൂനുസ് -  18)
                   
 أَلَا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاء مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ 

അറിയുക: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ ( പറയുന്നു: ) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും    (സുമര്‍ -  3)

  فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ
"എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനെ വിളിച്ച്‌ പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ അവരെ അവന്‍ കരയിലേക്ക്‌ രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു (അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്തിക്കുന്നു)" (ഖുര്‍ആന്‍ 29:65)


وَجَعَلُوا لِلَّهِ شُرَكَاءَ الْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا لَهُ بَنِينَ وَبَنَاتٍ بِغَيْرِ عِلْمٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يَصِفُونَ
 എന്നിട്ടും അവര്‍ ജിന്നുകളെ അല്ലാഹുവിന്റെ പങ്കാളികളാക്കുന്നു. എന്നാല്‍ അവനാണ് ജിന്നുകളെ സൃഷ്ടിച്ചത്. ഒരു വിവരവുമില്ലാതെ അവരവന് പുത്രന്മാരെയും പുത്രിമാരെയും സങ്കല്‍പിക്കുന്നു. അവനാകട്ടെ അവരുടെ വിവരണങ്ങള്‍ക്കെല്ലാം അതീതനും പരിശുദ്ധനുമത്രെ.

        മക്കാമുശ്രിക്കുകള്‍ അല്ലാഹുവിനെ അറിഞ്ഞവരും അല്ലാഹുവിന്നു ഇബാദത്ത് ചെയ്തവരും ആണ്. (പക്ഷെ അത് ശിര്‍ക്ക് കലര്‍ന്നുകൊണ്ടായിരുന്നു)
             
 മക്കയിലെ മുശ്രിക്കുകള്‍ അല്ലാഹുവിന്നു വേണ്ടി പല കര്‍മ്മങ്ങളും ചെയ്തവര്‍ ആയിരുന്നു എന്ന് ഇസ്ലാമിലെ പ്രമാണങ്ങള്‍ കൊണ്ട് തെളിയിക്കപ്പെട്ടതാണ്. അവര്‍നോമ്പ്, ഹജ്ജു, നേര്‍ച്ച, ഇഹ്തികാഫ്, ദുഅ..... എന്നിവ അവര്‍ അല്ലാഹുവിലേക്ക് ചെയ്തവര്‍ ആയിരുന്നു......

അതിനു തെളിവാണ് ഉമര്‍(റ) ജാഹിലീയ കാലത്ത്  മസ്ജിദുൽ ഹറാമിൽ ഇഅത്തിക്കാഫ് ഇരിക്കാൻ നേര്‍ച്ച നേര്‍ന്നു എന്നത്...

حَدَّثَنَا إِسْمَاعِيلُ بْنُ عَبْدِ اللَّهِ، عَنْ أَخِيهِ، عَنْ سُلَيْمَانَ، عَنْ عُبَيْدِ اللَّهِ بْنِ عُمَرَ، عَنْ نَافِعٍ، عَنْ عَبْدِ اللَّهِ بْنِ عُمَرَ، عَنْ عُمَرَ بْنِ الْخَطَّابِ ـ رضى الله عنه ـ أَنَّهُ قَالَ يَا رَسُولَ اللَّهِ إِنِّي نَذَرْتُ فِي الْجَاهِلِيَّةِ أَنْ أَعْتَكِفَ لَيْلَةً فِي الْمَسْجِدِ الْحَرَامِ‏.‏ فَقَالَ لَهُ النَّبِيُّ صلى الله عليه وسلم ‏ "‏ أَوْفِ نَذْرَكَ ‏"‏‏.‏ فَاعْتَكَفَ لَيْلَةً‏.‏
(Sahih al-Bukhari 2042)
മഹാൻ ഇസ്ലാമിൽ വരുന്നതിൻറെ മുമ്പ് ഏകദേശം 15വർഷങ്ങൾക്ക് മുബ് ഒരു ദിനം മസ്ജിദുൽ ഹറാമിൽ ഇഅത്തിക്കാഫ് ഇരിക്കാൻ നേർച്ചയാക്കിയിരുന്നു അത് മഹാനവർകൾക്ക് ആ സമയത് നിർവഹിക്കാൻ സാധിച്ചിരുന്നില്ല അങ്ങിനെ ഇസ്ലാമിൽ വന്ന്15 വർഷങ്ങൾക്ക് ശേഷം മക്കംഫത്ഹിനോടനുബന്ധിച്ച് മസ്ജിദുൽ ഹറാമിനടുത്തുകൂടെ യാത്ര ചെയ്യുമ്പോൾ മഹാനവർകൾക്ക് ഈ സംഭവം ഓർമ്മ വരികയുംഇങ്ങനെ ഒരു നേർച്ച നേർന്ന കാര്യം നബി (സ) തങ്ങളോട് ഉണർത്തുകയും ചെയ്തു ."അപ്പോൾ നബി (സ്വ )തങ്ങൾ ഒരു ദിവസം മസ്ജിദുൽ ഹറമിൽ പോയി ഇഅതികാഫ് ഇരിക്കാൻ നിർദേശിച്ചു."(ബുഖാരി )


ഇനി അബുജഹലും കുട്ടരും ബദര്‍ യുദ്ധത്തിനു പോകുന്നതിനു മുന്‍പ് ചെയ്ത ദുയ 


اللهم انصر أعلى الجندين، وأهْدَى الفئتين، وأكرم الحزبين، وأفضل الدينين.

(അല്ലാഹുവേ ഈ രണ്ടു സൈന്യങ്ങളില്‍ നിന്ന് ഉത്തമ സൈന്യത്തെയും, രണ്ടു വിഭാഗത്തില്‍ നിന്ന് നേരി ന്‍റെ വിഭാഗത്തെയും, രണ്ടു സംഘത്തില്‍ നിന്ന് ഉന്നതരായ സംഘത്തെയും രണ്ടു മതങ്ങളില്‍ നിന്ന് ഉല്‍കൃഷ്ട മതത്തെയും നീ സഹായിക്കണേ...)
وَقَالَ السُّدِّي: كَانَ الْمُشْرِكُونَ حِينَ خَرَجُوا مِنْ مَكَّةَ إِلَى بَدْر، أَخَذُوا بِأَسْتَارِ الْكَعْبَةِ فَاسْتَنْصَرُوا اللَّهَ وَقَالُوا: اللَّهُمَّ انْصُرْ أَعْلَى الْجُنْدَيْنِ، وَأَكْرَمَ الْفِئَتَيْنِ، وَخَيْرَ الْقَبِيلَتَيْنِ. فَقَالَ اللَّهُ: {إِنْ تَسْتَفْتِحُوا فَقَدْ جَاءَكُمُ الْفَتْحُ} يَقُولُ: قَدْ نَصَرْتُ مَا قُلْتُمْ، وَهُوَ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
وَقَالَ عَبْدُ الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ: هُوَ قَوْلُهُ تَعَالَى إِخْبَارًا عَنْهُمْ: {وَإِذْ قَالُوا اللَّهُمَّ إِنْ كَانَ هَذَا هُوَ الْحَقَّ مِنْ عِنْدِكَ [فَأَمْطِرْ عَلَيْنَا حِجَارَةً مِنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ] } [الْأَنْفَالِ: 32] . (3)
الكتاب: تفسير القرآن العظيم
ابن كثير القرشي (700 - 774هـ).
 
  
ഇനി അവര്‍ ഹജ്ജിനു വന്നിരുന്നു ആ സമയത്ത് അവര്‍ ചൊല്ലിയിരുന്ന തല്‍ബീയത്തു വളരെ ശ്രദ്ധേയം ആണ്......


لبيك اللهم لبيك لا شريك لك إلا شريك هو لك تملكه وما ملك
(അല്ലാഹുവേ നിന്റെ വിളിക്കുത്തരം നൽകി ഞങ്ങൾ ഇതാ വന്നിരിക്കൂന്നു. നിനക്ക് പങ്കു കാരില്ല.....etc.  
അബു ജഹലും ഇത് ചൊല്ലിയിരുന്നു.
"അല്ലാഹുവേ നിന്റെ വിളിക്കുത്തരം നൽകി ഞങ്ങൾ ഇതാ വന്നിരിക്കൂന്നു. നിനക്ക് പങ്കു കാരില്ല. "
ഇത്രയും പറയുമ്പോൾ റസൂൽ (സ) അവരോട് ഇത്ര മതി എന്ന് പറഞ്ഞു വിലക്കിയിരുന്നു.
അപ്പോൾ അബു ജഹൽ പറഞ്ഞ അടുത്ത വരി ഇതായിരുന്നു.
"ഇലാ ഷെരീക്കൻ ഹുവ ലക തംലികുഹു വമാ മലക"
(അല്ലാഹുവേ നിനക്ക് ഒരു തരത്തിലുള്ള കൂറുകാരുണ്ട്, അവർ സ്വയം പര്യാപ്തത ഉള്ളവരല്ല, അവര്ക്കുല്ലതെല്ലാം നീ നല്കിയതാ,)

അവര്‍ ജാഹിലീയ കാലത്ത് അഷുറ നോമ്പ് എടുത്തിരുന്നു എന്ന് സഹീഹ് ബുഖാരിയില്‍ കാണാം: 

حَدَّثَنِي مُحَمَّدُ بْنُ الْمُثَنَّى، حَدَّثَنَا يَحْيَى، حَدَّثَنَا هِشَامٌ، قَالَ أَخْبَرَنِي أَبِي، عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ يَوْمُ عَاشُورَاءَ تَصُومُهُ قُرَيْشٌ فِي الْجَاهِلِيَّةِ، وَكَانَ النَّبِيُّ صلى الله عليه وسلم يَصُومُهُ، فَلَمَّا قَدِمَ الْمَدِينَةَ صَامَهُ وَأَمَرَ بِصِيَامِهِ، فَلَمَّا نَزَلَ رَمَضَانُ كَانَ رَمَضَانُ الْفَرِيضَةَ، وَتُرِكَ عَاشُورَاءُ، فَكَانَ مَنْ شَاءَ صَامَهُ، وَمَنْ شَاءَ لَمْ يَصُمْهُ‏.‏(Book 65, Hadith 4504)
 ആയിഷ (റ) : ഇസ്ലാമിന്നു മുന്‍പേ ഉള്ള ജാഹിലീയ കാലത്ത് ഖുറൈശികള്‍ മുഹര്‍റം പത്തിന്റെ നോമ്പ് അനുഷ്ടിച്ചിരുന്നു. പ്രവാചകനും അത് നോല്‍കാറുണ്ടായിരുനു.  മദീനയില്‍ പാലായനം ചെയ്തപ്പോഴും നബിയും നോമ്പ് അനുഷ്ട്ടിച്ചു അവിടെ ഉള്ളവരോടും കല്‍പ്പിച്ചു.  പിന്നീട് റമദാന്‍ നോമ്പിന്റെ കല്‍പ്പന വന്നപ്പോള്‍ അഷുറ നോമ്പ് ഇച്ഛാനുസൃതമാക്കി.


മക്കാമുശ്രിക്കുകളുടെ വിശ്വാസം എന്തായിരുന്നു എന്ന് ഇമാമുകള്‍ പറയുന്നത് നോക്കാം....

ഇമാം റാസി (റ):

( " المسألة الأولى : اعلم انه ليس في العالم أحد يثبت لله شريكا يساويه في الوجود والقدرة والعلم والحكمة ، وهذا مما لم يوجد الى الآن
وقال الرازي في ( 1/111) في تفسير قوله تعالى ( فلا تجعلوا لله أندادا ) البقرة :  
അല്ലാഹുവിന്നു സമനായി ഹിക്മത്തിലും ഇല്മിലും കഴിവിലും അല്ലാഹുവിനോട് ഒപ്പം നില്‍ക്കാന്‍ പറ്റുന്ന പങ്കുകാരനെ സ്ഥാപിച്ച  ഒരാളും തന്നെ ഈ ലോകത്ത് ഇല്ല.  ഇതുവരെ അത് സംഭവിച്ചിട്ടില്ല.


ഇമാം റാസി (റ):
وقال الفخرالرازي في ( 17/86) في تفسير قوله تعالى ( قل من يرزقكم من السماء والارض ... ) يونس
" وهذا يدل على ان المخاطبين بهذا الكلام كانوا يعرفون الله ويقرون به ، وهم الذين قالوا في عبادتهم للأصنام انها تقربهم الى الله زلفى ، وانهم شفعاؤنا عند الله
وكانوا يعلمون ان هذه الأصنام لا تنفع ولا تضر فعند ذلك قال الرسول عليه السلام (فقل افلا تتقون ) يعني : افلا تتقون ان تجعلوا هذه الاوثان شركاء لله في المعبودية ، مع اعترافكم بأن كل الخيرات في الدنيا والآخرة انما تحصل من رحمة الله واحسانه ، واعترافكم بأن هذه الأوثان لا تنفع ولا تضر ألبتة " انتهى
 "ആകാശ ഭൂമികളിൽ നിന്ന് ഭക്ഷണം നൽകുന്നവൻ ആര് എന്ന ചോദ്യത്തിന്" അവർ അല്ലാഹുവാണ് എന്ന് പറയുന്നതിനെ ഇമാം റാസി വിശദീകരിക്കുന്നു :
അവർക്ക് അല്ലാഹുവിനെ അറിയാമായിരുന്നു, അല്ലാഹുവിനെ കുറിച്ച് അവർ അംഗീകരിച്ചിരുന്നു, പിന്നെ എന്തിനു മാറുള്ളവരെ ആരാധിക്കുന്നു എന്ന് ചോദിക്കുമ്പോൾ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ എന്ന് മറുപടി പറയും. അല്ലാഹുവിനെ അടുത്തു ശുപാർശ കിട്ടാനാണ് എന്ന് പറയും.
ഈ വിഗ്രഹങ്ങൾ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല മറിച്ചു അല്ലാഹുവിലേക്ക് അടുപ്പിക്കുക മാത്രമേ ചെയ്യൂ എന്ന് അവർക്കറിയാമായിരുന്നു.
അപ്പൊ റസൂൽ ചോദിക്കുന്നു "സൂക്ഷിക്കുന്നില്ലേ"
അവർ സമ്മതിച്ചിരുന്നു, ഈ വിഗ്രഹങ്ങൾ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല ഇല്ല എന്നും, അതുപോലെ ദുനിയാവിലെയും ആഖിറത്തിലെയും സകല നന്മകളും കരസ്ഥമാക്കുന്നതു അല്ലാഹുവിനെ റഹ്മത്തിൽനിന്നും ഇഹ്സാനിൽ നിന്നുമാണ് എന്ന് നിങ്ങൾ സമ്മദിക്കുന്നതോടൊപ്പം എന്തിനാണ് പിന്നെ നിങ്ങൾ ഇവരെ ആരാധിക്കുന്നത് എന്നാണ് റസൂൽ (സ) പറഞ്ഞത് എന്നാണ് വിവരിക്കുന്നത്.

ഇമാം റാസി (റ):
أَنَّهُ مَتَى مَاتَ مِنْهُمْ رَجُلٌ كَبِيرٌ يَعْتَقِدُونَ فِيهِ أَنَّهُ مُجَابُ الدَّعْوَةِ وَمَقْبُولُ الشَّفَاعَةِ عِنْدَ اللَّهِ تَعَالَى اتَّخَذُوا صَنَمًا عَلَى صُورَتِهِ يَعْبُدُونَهُ عَلَى اعْتِقَادِ أَنَّ ذَلِكَ الْإِنْسَانَ يَكُونُ شَفِيعًا لَهُمْ يَوْمَ الْقِيَامَةِ عِنْدَ اللَّهِ تَعَالَى عَلَى مَا أَخْبَرُ اللَّهُ تَعَالَى عَنْهُمْ بِهَذِهِ الْمَقَالَةِ فِي قَوْلِهِ: هؤُلاءِ شُفَعاؤُنا عِنْدَ اللَّهِ[يُونُسَ: 18]
അവരില്‍ നിന്നും ഒരു വലിയ മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ ആ മനുഷ്യനില്‍ അവര്‍ വിശ്വസിച്ചിരുന്നു അല്ലാഹുവിന്റെ അടുക്കല്‍ പാരത്രീക ലോകത്ത് ഈ മനുഷ്യന്‍ അവരുടെ ശുപാര്‍ഷകന്‍ ആവുമെന്ന വിശ്വാസത്താല്‍ ആണ് ആ മനുഷ്യനെ അവര്‍ ആരാധിച്ചത്.

وقيل: إنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم، وزعموا أنهم متى اشتغلوا بعبادة هذه التماثيل فإن أولئك الأكابر يكونون شفعاء لهم عند الله. قال الرازي: ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله.
الكتاب: السراج المنير في الإعانة على معرفة بعض معاني كلام ربنا الحكيم الخبير  (2/11)
الخطيب الشربيني ( 000 - 977 هـ = 000 - 1570 م)

ഇമാം റാസി (റ):
الْقَوْمُ كَانُوا مُعْتَرِفِينَ بِوُجُودِ اللَّه تَعَالَى كَمَا قَالَ: وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّماواتِ وَالْأَرْضَ لَيَقُولُنَّ اللَّهُ [لُقْمَانَ: 25] وَمَا أَطْلَقُوا لَفْظَ اللَّه عَلَى أَحَدٍ سِوَى اللَّه سُبْحَانَهُ، كَمَا قَالَ تَعَالَى: هَلْ تَعْلَمُ لَهُ سَمِيًّا
الكتاب: مفاتيح الغيب = التفسير الكبير
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
ഇമാം റാസി പറയുന്നു : അവരുടെ ഒരു ഇലാഹിനെയും അവര്‍ അല്ലാഹു എന്ന് പേരിട്ടു വിളിച്ചിട്ടില്ല.


റസൂൽ(സ)ആരാധിച്ച അല്ലാഹുവിനെ മക്കാമുഷ്രികുകൾ അംഗീകരിച്ചിരുന്നു എന്ന് ഖുർആൻ.
ഖുർആൻ പറയുന്നു.
قل من يرزقكم من السماء والأرض أمن يملك السمع والابصر ومن يخرج الحي من الميت ويخرج الميت من الحي ومن يدبر الامر فسيقولون الله فقل افلا تتقون
പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്‌ ആഹാരം നല്‍കുന്നത്‌ ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത്‌ ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന്‌ ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന്‌ ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (Yunsu-31) മേൽ വചനം വ്യാഖ്യാനിച്ചുകൊണ്ട് ഇമാം  റാസി(റ) രേഖപ്പെടുത്തുന്നു.
إذا سألهم عن مدبر هذه الأحوال فسيقولون إنه الله سبحانه وتعالى، وهذا يدل على أن المخاطبين بهذا الكلام كانوا يعرفون الله ويقرون به، 
الكتاب: مفاتيح الغيب = التفسير الكبير (17/247)
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
 
"ഈ വചനത്തിൽ പറഞ്ഞ സംഗതികൾ നിയന്ത്രിക്കുന്നവൻ ആരാണെന്ന് അവരോട് ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ പറയും.ഈ ചോദ്യവുമായി അല്ലാഹു അഭിമുഖീകരിക്കുന്ന (മുഷ്രിക്കുകൾ)അല്ലാഹുവെ മനസ്സിലാക്കുകയും അവനെ അംഗീകരിക്കുകയും ചെയ്തിരുന്നു." ഇമാം റാസി(റ) തഫ്സീറുൽ കബീർ(യൂനുസ്‐31)

مَا حَكَاهُ اللَّه تَعَالَى عَنْهُمْ فِي هَذِهِ الْآيَةِ، وَهُوَ قَوْلُهُمْ: هؤُلاءِ شُفَعاؤُنا عِنْدَ اللَّهِ فَاعْلَمْ أَنَّ مِنَ النَّاسِ مَنْ قَالَ إِنَّ أُولَئِكَ الْكُفَّارَ تَوَهَّمُوا أَنَّ عِبَادَةَ الْأَصْنَامِ أَشَدُّ فِي تَعْظِيمِ اللَّه مِنْ عِبَادَةِ اللَّه سُبْحَانَهُ وَتَعَالَى فَقَالُوا لَيْسَتْ لَنَا أَهْلِيَّةٌ أَنْ نَشْتَغِلَ بِعِبَادَةِ اللَّه تَعَالَى بَلْ نَحْنُ نَشْتَغِلُ/ بِعِبَادَةِ هَذِهِ الْأَصْنَامِ، وَأَنَّهَا تَكُونُ شُفَعَاءَ لَنَا عِنْدَ اللَّه تَعَالَى. ثُمَّ اخْتَلَفُوا فِي أَنَّهُمْ كَيْفَ قَالُوا فِي الْأَصْنَامِ إِنَّهَا شُفَعَاؤُنَا عِنْدَ اللَّه؟ وَذَكَرُوا فِيهِ أَقْوَالًا كَثِيرَةً
الكتاب: مفاتيح الغيب = التفسير الكبير (١٧/٢٢٧)

الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
ജനങ്ങളില്‍ നിന്ന് ചിലര്‍ പറഞ്ഞിരുന്നു കുഫ്ഫാറുകളായ ആളുകള്‍ , വിഗ്രഹങ്ങളെ ആരാധിക്കുന്നവര്‍ അല്ലാഹുവിനെക്കളും കൂടുതല്‍ ശക്തി കണ്ടപ്പോള്‍ അവര്‍ പറഞ്ഞത് അല്ലാഹുവിനു ഇബാദത്ത് എടുക്കാനുള്ള യോഗ്യത നമുക്കില്ല അതുകൊണ്ട് നമുക്ക് ഇവര്‍ അല്ലാഹുവിന്റെ അടുത്തുള്ള ശുപാര്‍ശകരാണ്.

അതെ വാദം പറഞ്ഞിരുന്ന ഒരു വിഭാഗം നമ്മുടെ ഇടയിലും ഉണ്ട്.

 
 _____________________________________
( قل من يرزقكم من السماء والارض ... ) يونس  وَهَذَا يَدُلُّ عَلَى أَنَّ الْمُخَاطَبِينَ بِهَذَا الْكَلَامِ كَانُوا يَعْرِفُونَ اللَّه وَيُقِرُّونَ بِهِ، وَهُمُ الَّذِينَ قَالُوا فِي عِبَادَتِهِمْ لِلْأَصْنَامِ إِنَّهَا تُقَرِّبُنَا إِلَى اللَّه زُلْفَى وَإِنَّهُمْ شُفَعَاؤُنَا عِنْدَ اللَّه وَكَانُوا يَعْلَمُونَ أَنَّ هَذِهِ الْأَصْنَامَ لَا تَنْفَعُ وَلَا تَضُرُّ، فَعِنْدَ ذَلِكَ قَالَ لِرَسُولِهِ عَلَيْهِ السَّلَامُ: فَقُلْ أَفَلا تَتَّقُونَ يَعْنِي أَفَلَا تَتَّقُونَ أَنْ تَجْعَلُوا هَذِهِ الْأَوْثَانَ شُرَكَاءَ للَّه فِي الْمَعْبُودِيَّةِ، مَعَ اعْتِرَافِكُمْ بِأَنَّ كُلَّ الْخَيْرَاتِ فِي الدُّنْيَا وَالْآخِرَةِ إِنَّمَا تَحْصُلُ مِنْ رَحْمَةِ اللَّه وَإِحْسَانِهِ، وَاعْتِرَافِكُمْ بِأَنَّ هَذِهِ الْأَوْثَانَ لَا تَنْفَعُ وَلَا تَضُرُّ أَلْبَتَّةَ.
الكتاب: مفاتيح الغيب = التفسير الكبير  (17/247)
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
_____________________________________


ഇബ്ന്‍ കസീര്‍ (റ):

 فَإِنَّ غَالِبَ الْأُمَمِ كَانَتْ مُقِرَّةً بِالصَّانِعِ، وَلَكِنْ تَعْبُدُ (4) مَعَهُ غَيْرَهُ مِنَ الْوَسَائِطِ الَّتِي يَظُنُّونَهَا تَنْفَعُهُمْ أَوْ تُقَرِّبُهُمْ مِنَ اللَّهِ زُلْفَى.
الكتاب: تفسير القرآن العظيم (4/482)
ابن كثير القرشي (700 - 774هـ).
_____________________________________





ഷാഫി മദഹബിലെ   ഇമാം മക്രീസി (റ):
ولا ريب أن توحيد الربوبية لم ينكره المشركون، بل أقرّوا بأنه سبحانه وحده خالقهم، وخالق السموات والأرض، والقائم بمصالح العالم كله، وإنما أنكروا توحيد الإلهيّة والمحبّة.  
تجريد التوحيد للإمام المقريزي ص: (٧)
യാതൊരു സംശയവുമില്ല, മുശ്രിക്കുകള്‍ തൌഹീദുല്‍ റബൂബീയത്തിനെ നിഷേധിച്ചിരുന്നില്ല. മാത്രവുമല്ല അല്ലാഹുവാണ് നമ്മെ ശ്രിഷ്ടിച്ചത് എന്ന് അവര്‍ അങ്ങീകരിച്ചിരുന്നു.  ആകാശ ഭൂമികളുടെ ശ്രിഷ്ടാവ് അള്ളാഹു ആണ് എന്നും ഈ ലോകത്തിലെ സകല നന്മകളും നിലനിര്‍ത്തുന്നവന്‍ അള്ളാഹു ആണ് എന്നും അവര്‍ അന്ഗീകരിച്ചിരുന്നു. തൌഹീദുല്‍ ഉലൂഹീയത്തു ആയിരുന്നു അവര്‍ നിഷേധിച്ചത്.
 

_____________________________________


قال قتادة " لا تسأل أحدا من المشركين من ربك ؟ إلا ويقول ربي الله وهو يشرك في ذلك " وقال " الخلق كلهم يقرون لله أنه ربهم ثم يشركون بعد ذلك " وقال ابن زيد " ليس أحد يعبد مع الله غيره إلا وهو مؤمن بالله ويعرف أن الله ربه وخالقه ورازقه وهو يشرك به . . . ألا ترى كيف كانت العرب تلبي تقول : لبيك اللهم لبيك لا شريك لك إلا شريك هو لك تملكه وما ملك : المشركون كانوا يقولون هذا "

ഇബ്ന്‍ സൈദ്‌ (റ) പറയുന്നു: അല്ലാഹുവിനെകൊണ്ട് വിശ്വസിക്കാതെ മറ്റുള്ളവരെ ആരാധിക്കുന്ന ഒരാളും തന്നെ ഇല്ല എന്ന് പറഞ്ഞുകൊണ്ട് തല്ബീയത്തു തെളിവായി കൊണ്ട് വരുന്നു.

"അല്ലാഹുവേ നിന്റെ വിളിക്കുത്തരം നൽകി ഞങ്ങൾ ഇതാ വന്നിരിക്കൂന്നു. നിനക്ക് പങ്കു കാരില്ല. "
(അല്ലാഹുവേ നിനക്ക് ഒരു തരത്തിലുള്ള കൂറുകാരുണ്ട്, അവർ സ്വയം പര്യാപ്തത ഉള്ളവരല്ല, അവര്ക്കുല്ലതെല്ലാം നീ നല്കിയതാ,)
 (ഇത് തന്നെ അല്ലെ ഇന്ന് നമ്മുടെ ഇടയില്‍ ഉള്ള ഒരു വിഭാഗം പറയുന്നത്???)

الإمام الطبري عند قوله تعالى:
 وَإِذَا مَسَّ الإنسَانَ ضُرٌّ دَعَا رَبَّهُ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُ نِعْمَةً مِّنْهُ نَسِيَ مَا كَانَ يَدْعُو إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًا لِّيُضِلَّ عَن سَبِيلِهِ قُلْ تَمَتَّعْ بِكُفْرِكَ قَلِيلا إِنَّكَ مِنْ أَصْحَابِ النَّار [الزمر8]. قال الطبري « كانت العرب تقر بوحدانية الله غير أنها كانت تشرك به في عبادته» 
 (تفسير الطبري)
 അവന്റെ രക്ഷിതാവിലേക്ക് താഴ്മയോടുകൂടി വിളിക്കുന്നു.
അല്ലാഹുവിന്റെ വഹ്ദാനീയത്തു അന്ഗീകരിച്ചിരുന്നു.
ഇബാദത്തിന്റെ കാര്യത്തില്‍ അവര്‍ അതെ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുകയും ചെയ്തു.

_____________________________________


തഫ്സീര്‍ അലൂസി പറയുന്നത് കാണുക
والجملة في موضع الحال من الأكثر أي ما يؤمن أكثرهم إلا في حال إشراكهم
الكتاب: روح المعاني
الألُّوسي، أبو الثناء شهاب الدين (1217-1270هـ، 1802-1854م).
 
അവരില്‍ അധിക പേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് തന്നെ ശിര്‍ക്കിന്‍റെ  അവസ്ഥയില്‍ മാത്രമാണ്.

_____________________________________
ഇബ്ന്‍ അതീയ (റ) പറയുന്നത് കാണുക.
وقال عكرمة ومجاهد وقتادة وابن زيد هي في كفار العرب، وإيمانهم هو إقرارهم بالخالق والرازق والمميت، فسماه إيمانا وإن أعقبه إشراكهم بالأوثان والأصنام- فهذا الإيمان لغوي فقط من حيث هو تصديقها.
الكتاب: المحرر الوجيز في تفسير الكتاب العزيز (3/285)
ابن عطية (481 - 542 هـ = 1088 - 1148 م)
ഇക്രിമ, മുജാഹിദ്, ഖതാദ  പറയുന്നു :  അറബി കുഫ്ഫാറുകള്‍   അവരെ മരിപ്പിക്കുന്നവനും, ഭക്ഷണം നല്‍കുന്നവും, സൃഷ്ടാവും എല്ലാം അള്ളാഹു ആണ് എന്ന  അംഗീകാരം അവരുടെ വിശ്വാസമായിരുന്നു.  അള്ളാഹു അതിനെ ഇമാന്‍ എന്ന് വിളിച്ചു. എന്നാല്‍ അസ്നാമുകളെയും, ഔസാനുകളെയും  അല്ലാഹുവിനെയും കൊണ്ട് അവര്‍ ശിര്‍ക്ക് വെക്കുകയും ചെയ്തു.  ഈ വിശ്വാസം ഭാഷാപരം ആണ്.  അതവര്‍ സത്യപ്പെടുത്തുകയും ചെയ്തിരുന്നു.


_____________________________________


ഇബ്ന്‍ തീമിയ :
وَلَمْ يَكُنْ الْمُشْرِكُونَ يُسَوُّونَ بَيْنَ آلِهَتِهِمْ وَبَيْنَ اللَّهِ فِي كُلِّ شَيْءٍ بَلْ كَانُوا يُؤْمِنُونَ بِأَنَّ اللَّهَ هُوَ الْخَالِقُ الْمَالِكُ لَهُمْ وَهُمْ مَخْلُوقُونَ مَمْلُوكُونَ لَهُ وَلَكِنْ كَانُوا يُسَوُّونَ بَيْنَهُ وَبَيْنَهَا فِي الْمَحَبَّةِ وَالتَّعْظِيمِ وَالدُّعَاءِ وَالْعِبَادَةِ وَالنَّذْرِ لَهَا وَنَحْوِ ذَلِكَ مِمَّا يُخَصُّ بِهِ الرَّبُّ
الكتاب: مجموع الفتاوى(18/13)
ابن تيمِيَّة، تقي الدين (661 - 728 هـ، 1263 - 1328 م).
മുശ്രിക്കുകള്‍ എല്ലാ കാര്യത്തിലും അവര്‍ അല്ലാഹുവിനെ സമപ്പെടുത്തിയവര്‍ ആയിരുന്നില്ല. അവര്‍ വിശ്വസിച്ചിരുന്നു അല്ലാഹുവാണ് അവരുടെ സൃഷ്ടാവ് എന്നും,  അല്ലാഹുവാണ് അവരെ ഉടമപ്പെടുത്തുന്നത് എന്നും, അല്ലഹുവിനാല്‍ ഉടമപ്പെടുത്തപ്പെട്ട ശ്രിഷ്ട്ടികളാണ് അവരെന്നും. പക്ഷെ അവര്‍ അല്ലാഹുവിന്നും അവരുടെ ആലിയത്തിനും ഇടയില്‍ ഇബാദത്ത്, ദുഅ, തഅളീമു ഇത്തരം കാര്യത്തിനാണ് ആയിരുന്നു അവര്‍  അല്ലാഹുവിനെ സമപ്പെടുത്തിയത്.
'ഇബ്ന്‍ തീമിയ (റ)' - മജ്മു അല്‍ ഫതാവ (18/13)

الْخَامِسُ : أَنَّهُمْ لَوْ عَيَّنُوا اللَّهَ بِمَا لَيْسَ هُوَ اللَّهُ وَقَصَدُوا عِبَادَةَ اللَّهَ مُعْتَقِدِينَ أَنَّ هَذَا هُوَ اللَّهُ كَاَلَّذِينَ عَبَدُوا الْعِجْلَ وَاَلَّذِينَ عَبَدُوا الْمَسِيحَ وَاَلَّذِينَ يَعْبُدُونَ الدَّجَّالَ وَاَلَّذِينَ يَعْبُدُونَ مَا يَعْبُدُونَ مِنْ دُنْيَاهُمْ وَهَوَاهُمْ وَمَنْ عَبَدَ مِنْ هَذِهِ الْأُمَّةِ فَهُمْ عِنْدَ نُفُوسِهِمْ إنَّمَا يَعْبُدُونَ اللَّهَ لَكِنَّ هَذَا الْمَعْبُودَ الَّذِي لَهُمْ لَيْسَ هُوَ اللَّهَ . فَإِذَا قَالَ { لَا أَعْبُدُ مَا تَعْبُدُونَ } كَانَ مُتَبَرِّئًا مِنْ هَؤُلَاءِ الْمَعْبُودِينَ وَإِنْ كَانَ مَقْصُودُ الْعَابِدِينَ هُوَ اللَّهُ . الْوَجْهُ السَّادِسُ : أَنَّهُمْ إذَا وَصَفُوا اللَّهَ بِمَا هُوَ بَرِيءٌ مِنْهُ كَالصَّاحِبَةِ وَالْوَلَدِ وَالشَّرِيكِ وَأَنَّهُ فَقِيرٌ أَوْ بَخِيلٌ أَوْ غَيْرُ 
ذَلِكَ وَعَبَدُوهُ كَذَلِكَ . فَهُوَ بَرِيءٌ مِنْ الْمَعْبُودِ الَّذِي لِهَؤُلَاءِ . فَإِنَّ هَذَا لَيْسَ هُوَ اللَّهَ 
الكتاب: مجموع الفتاوى (16/600)
ابن تيمِيَّة، تقي الدين (661 - 728 هـ، 1263 - 1328 م).

كَمَا قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " { أَلَّا تَرَوْنَ كَيْفَ يَصْرِفُ اللَّهُ عَنِّي سَبَّ قُرَيْشٍ ؟ يَسُبُّونَ مُذَمَّمًا وَأَنَا مُحَمَّدٌ } " . فَهُمْ وَإِنْ قَصَدُوا عَيْنَهُ لَكِنْ لَمَّا وَصَفُوهُ بِأَنَّهُ مُذَمَّمٌ كَانَ سَبُّهُمْ وَاقِعًا عَلَى مَنْ هُوَ مُذَمَّمٌ وَهُوَ مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . وَذَاكَ لَيْسَ هُوَ اللَّهَ . فَالْمُؤْمِنُونَ بُرَآءُ مِمَّا يَعْبُدُ هَؤُلَاءِ . الْوَجْهُ السَّابِعُ : أَنَّ كُلَّ مَنْ لَمْ يُؤْمِنْ بِمَا وَصَفَ بِهِ الرَّسُولُ رَبَّهُ فَهُوَ فِي الْحَقِيقَةِ لَمْ يَعْبُدْ مَا عَبَدَهُ الرَّسُولُ مِنْ تِلْكَ الْجِهَةِ . وَقِسْ عَلَى هَذَا فَلْتَتَأَمَّلْ هَذِهِ الْمَعَانِيَ وَتُلَخِّصْ وَتُهَذِّبْ وَاَللَّهُ تَعَالَى أَعْلَمُ . 
 الكتاب: مجموع الفتاوى (16/601)
ابن تيمِيَّة، تقي الدين (661 - 728 هـ، 1263 - 1328 م).

 _____________________________________

وَما يُؤْمِنُ أَكْثَرُهُمْ الآية، قال ابن عباس: هي في أهل الكتاب الذين يؤمنون بالله ثم يشركون من حيث كفروا بنبيه، أو من حيث قالوا عزير ابن الله، والمسيح ابن الله. وقال عكرمة ومجاهد وقتادة وابن زيد هي في كفار العرب، وإيمانهم هو إقرارهم بالخالق والرازق والمميت، فسماه إيمانا وإن أعقبه إشراكهم بالأوثان والأصنام- فهذا الإيمان لغوي فقط من حيث هو تصديقها. وقيل: هذه الآية نزلت بسبب قول قريش في الطواف والتلبية:
لبيك لا شريك لك إلا شريك هو لك تملكه وما ملك. وروي أن النبي صلى الله عليه وسلم كان إذا سمع أحدهم يقول: لبيك لا شريك لك، يقول له: قط قط، أي قف هنا ولا تزد: إلا شريك هو لك.
الكتاب: المحرر الوجيز في تفسير الكتاب العزيز(3/285)
ابن عطية (481 - 542 هـ = 1088 - 1148 م)

_____________________________________
ഇമാം കുര്‍തുബി (റ):
(فَسَيَقُولُونَ اللَّهُ) لِأَنَّهُمْ كَانُوا يَعْتَقِدُونَ أَنَّ الْخَالِقَ هُوَ اللَّهُ،
الكتاب : الجامع لأحكام القرآن = تفسير القرطبي(8/335)

أَنَّ الْكُفَّارَ إِنَّمَا يَعْتَقِدُونَ فِي أَصْنَامِهِمْ أَنَّهَا شَافِعَةٌ، وَأَنَّ لَهَا فَضْلًا. وَكُلُّ وَاحِدٍ مِنْهُمْ بِالْفِطْرَةِ يَعْلَمُ عِلْمًا لَا يَقْدِرُ عَلَى مُدَافَعَتِهِ أَنَّ الْأَصْنَامَ لَا فِعْلَ لَهَا فِي الشَّدَائِدِ الْعِظَامِ،
الكتاب : الجامع لأحكام القرآن = تفسير القرطبي(10/291)

_____________________________________
തഫ്സീര്‍ ബാഗവി:
قَوْلُهُ عَزَّ وَجَلَّ: قُلِ ادْعُوا الَّذِينَ زَعَمْتُمْ مِنْ دُونِهِ، وَذَلِكَ أَنَّ الْمُشْرِكِينَ أَصَابَهُمْ قَحْطٌ شَدِيدٌ حَتَّى أَكَلُوا الْكِلَابَ وَالْجِيَفَ فَاسْتَغَاثُوا بِالنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِيَدْعُوَ لَهُمْ، قَالَ اللَّهُ تَعَالَى: قُلِ لِلْمُشْرِكِينَ ادْعُوا الَّذِينَ زَعَمْتُمْ مِنْ دُونِهِ فَلا يَمْلِكُونَ كَشْفَ الضُّرِّ، الْقَحْطِ وَالْجُوعِ، عَنْكُمْ وَلا تَحْوِيلًا، إِلَى غَيْرِكُمْ أَوْ تَحْوِيلَ الْحَالِ مِنَ الْعُسْرِ إِلَى الْيُسْرِ.
الكتاب : معالم التنزيل في تفسير القرآن = تفسير البغوي (3/139)
البغوي، أبو محمد (ت 516 هـ).
പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച്‌ നോക്കുക. എന്ന ആയത്തിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു :
_____________________________________

[وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلَّا وَهُمْ مُشْرِكُون] يوسف ١٠٦

١ ابْنِ عَبَّاس  تَسْأَلُهُمْ مَنْ خَلَقَهُمْ؟ وَمَنْ خَلَقَ السَّمَوَاتِ وَالْأَرْضَ؟ فَيَقُولُونَ: اللَّهُ فَذَلِكَ إِيمَانُهُمْ وَهُمْ يَعْبُدُونَ غَيْرَهُ "

٢  مجاهد إيمانُهم قولهم: الله خالقنا ويرزقنا ويميتنا.، فهذا إيمان مع شرك عبادتهم غيرَه.

٣  عكرمة: قال: من إيمانهم إذا قيل لهم: من خلق السماوات؟ قالوا: الله. وإذا سئلوا: من خلقهم؟ قالوا: الله. وهم يشركون به بَعْدُ.

٤، ٥  جابر، وعامر: : ليس أحد إلا وهو يعلم أن الله خلقه وخلق السموات والأرض، فهذا إيمانهم، ويكفرون بما سوى ذلك

 ٦ قَتَادَةَ، «فِي إِيمَانِهِمْ
 هَذَا، إِنَّكَ لَسْتَ تَلْقَى أَحَدًا مِنْهُمْ إِلَّا أَنْبَأَكَ أَنَّ اللَّهَ رَبُّهُ، وَهُوَ الَّذِي خَلَقَهُ، وَرَزَقَهُ، وَهُوَ مُشْرِكٌ فِي عِبَادَتِهِ

٧ تفسير أبوحاتم الرازي  لَيْسَ أَحَدٌ يَعْبُدُ مَعَ اللَّهِ غَيْرَهُ، إِلا وَهُوَ يُؤْمِنُ بِاللَّهِ، يَعْرِفُ أَنَّ اللَّهَ عَزَّ وَجَلَّ رَبَّهُ وَأَنَّ اللَّهَ خَلَقَهُ وَرَزَقَهُ، وَهُوَ مُشْرِكٌ بِهِ

_____________________________________

١] الطبري (دعوا الله مخلصين له الدين) ، يقول: أخلصوا الدعاء لله هنالك، دون أوثانهم وآلهتهم، وكان مفزعهم حينئذٍ إلى الله دونها
الكتاب: جامع البيان في تأويل القرآن
الطبري، أبو جعفر (224-310هـ ، 839 - 923م).







٢]  دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ من غير إشراك لتراجع الفطرة وزوال المعارض من شدة الخوف....
[دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ] كائنين في صورة من أخلص دينه من المؤمنين حيث لا يذكرون إلا الله ولا يدعون سواه لعلمهم بأنه لا يكشف الشدائد إلا هو ( العنكبوت)

الكتاب: أنوار التنزيل وأسرار التأويل
البيضاوي، ناصر الدين

٣] {فَإِذَا رَكِبُوا فِي الْفُلْك دَعَوْا اللَّه مُخْلِصِينَ لَهُ الدِّين} أَيْ الدُّعَاء أَيْ لَا يَدْعُونَ مَعَهُ غَيْره لِأَنَّهُمْ فِي شِدَّة لَا يَكْشِفهَا إلَّا هُوَ

الكتاب: تفسير الجلالين
جلال الدين المحلي (791 - 864 هـ = 1389 - 1459 م)
 



٤]  (دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ) أَيْ صَادِقِينَ فِي نِيَّاتِهِمْ، وَتَرَكُوا عِبَادَةَ الْأَصْنَامِ وَدُعَاءَهَا.

الكتاب:  تفسير القرطبي
القرطبي، شمس الدين (600 - 671هـ، 1204 - 1273م).


٥ ]  وَيَصِيرُ بِقَلْبِهِ وَرُوحِهِ وَجَمِيعِ أَجْزَائِهِ مُتَضَرِّعًا إِلَى اللَّه تَعَالَى،

الكتاب: مفاتيح الغيب = التفسير الكبير
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
 

_____________________________________

ويحتمل قوله: { أَمْواتٌ غَيْرُ أَحْيَآءٍ }: الأصنام التي عبدوها؛ هن أموات غير أحياء.
قال بعضهم: أموات لأنها لا تتكلم، ولا تسمع، ولا تبصر، ولا تنفع، ولا تضرّ؛ كالميت
الكتاب: تفسير الماتريدي (تأويلات أهل السنة)  (6/491)
المَاتُرِيدي ( 000 - 333 هـ = 000 - 944 م)
_____________________________________

فَإِنَّ الْمُشْرِكِينَ مِنَ الْعَرَبِ كَانُوا يُقِرُّونَ بِتَوْحِيدِ الرُّبُوبِيَّةِ، وَأَنَّ خَالِقَ السَّمَاوَاتِ وَالْأَرْضِ وَاحِدٌ، كَمَا أَخْبَرَ تَعَالَى عَنْهُمْ بِقَوْلِهِ: {وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ} (2) . {قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ} {سَيَقُولُونَ لِلَّهِ قُلْ أَفَلَا تَذَكَّرُونَ} (3) .
الكتاب: شرح العقيدة الطحاوية (1/31)
ابن أَبي العِزّ (731 - 792 هـ = 1331 - 1390 م)

അറേബ്യന്‍ മുശ്രിക്കുകളായ ആളുകള്‍ തൌഹീദ് റുബൂബീയത്തു അങ്ങീകരിച്ചിരുന്നു. ഈ ഭൂമിക്കും ആകാശത്തിന്നും ഒരേ ഒരു സൃഷ്ടാവ് മാത്രമേ ഉള്ളു എന്നും അവരങ്ങീകരിച്ചിരുന്നു. അള്ളാഹു അവരുടെ വാചകം അറിയിച്ചതുപോലെ  "ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌."   ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. ), "അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നില്ലേ?


وَالثَّانِي: تَوْحِيدُ الرُّبُوبِيَّةِ، وَبَيَانُ أَنَّ اللَّهَ وَحْدَهُ خَالِقُ كُلِّ شَيْءٍ. وَالثَّالِثُ: تَوْحِيدُ الْإِلَهِيَّةِ، وَهُوَ اسْتِحْقَاقُهُ سُبْحَانَهُ وَتَعَالَى أَنْ يُعْبَدَ وَحْدَهُ لَا شَرِيكَ لَهُ.
الكتاب: شرح العقيدة الطحاوية (1/27)
ابن أَبي العِزّ (731 - 792 هـ = 1331 - 1390 م)

_____________________________________
അല്ലാഹുവില്‍ അവര്‍ ശിര്‍ക്ക് വെച്ചു.
وَجَعَلُوا لِلَّهِ شُرَكَاءَ الْجِنَّ وَخَلَقَهُمْ
ഇനി സമസ്തക്കാരുടെ ഖുര്‍ആന്‍ പരിഭാഷകളിലും അത് വ്യക്തമായികാണാം......അവര്‍ക്ക് അല്ലാഹുവില്‍ വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ആ വിശ്വാസം ശിര്‍ക്ക് കലര്‍ന്നതായിരുന്നു എന്ന്.

അക്കാര്യം സമ്മതിക്കുന്നവരായിരുന്നു മക്കാമുശ്‌രിക്കുകള്‍ അതായത്‌ പ്രപഞ്ച സ്രഷ്ടാവും നിയന്താവും അല്ലാഹുവാണെന്നവര്‍ വിശ്വസിച്ചിരുന്നു. (ബയാനുല്‍ ഖുര്‍ആന്‍ , പേ: 1/485, കെ.വി.എം. പന്താവൂര്‍)



സഹോദരങ്ങളെ അല്ലാഹുവില്‍ വിശ്വസിച്ചത് കൊണ്ട് മാത്രം ഒരാളും രക്ഷപ്പെടില്ല അങ്ങിനെ രക്ഷപ്പെടുമായിരുന്നെങ്കില്‍ മക്ക മുശ്രിക്കുകളും രക്ഷപ്പെടുമായിരുന്നു അവര്‍ കാഫിറുകളാണെന്നും നരകത്തിലാനെന്നും ഖുര്‍ ആന്‍ തീര്‍ത്ത്‌ പറയുന്നു എന്താണ് കാരണം പല കാര്യങ്ങളിലും അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചതോടൊപ്പം അവര്‍ അല്ലാഹു അല്ലാത്തവരെ ആരാധിക്കുകയും അവരോടു പ്രാര്‍ത്തിക്കുകയും ചെയ്തു അതുകൊണ്ട് നമ്മുടെ പ്രാര്‍ത്ഥനകള്‍ അല്ലാഹുവിനോട് മാത്രമാക്കുക.  മുശ്രിക്കുകളുടെ മാര്‍ഗ്ഗം വെടിഞ്ഞു നബി (സ) യുടെ മാര്‍ഗ്ഗം പിന്‍പറ്റുക നരകത്തിലേക്ക് നയിച്ചുകൊണ്ട് പോകുന്ന കുറാഫികളുടെ ശര്രില്‍ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീന്‍.

_____________________________________

وَجَعَلُوا لِلَّـهِ مِمَّا ذَرَأَ مِنَ الْحَرْثِ وَالْأَنْعَامِ نَصِيبًا فَقَالُوا هَـٰذَا لِلَّـهِ بِزَعْمِهِمْ وَهَـٰذَا لِشُرَكَائِنَا ۖ فَمَا كَانَ لِشُرَكَائِهِمْ فَلَا يَصِلُ إِلَى اللَّـهِ ۖ وَمَا كَانَ لِلَّـهِ فَهُوَ يَصِلُ إِلَىٰ شُرَكَائِهِمْ ۗ سَاءَ مَا يَحْكُمُونَ ﴿١٣٦﴾    -  6:136]
അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്‌. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം!

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് കേരള സമസ്തയിലെ പണ്ഡിതന്‍ മാട്ടൂല്‍ അബ്ദുള്ള മുസ്ലിയാര്‍ എഴുതിയ ജലാലൈനി ഖുര്‍ആന്‍ തഫ്സീര്‍ വായിച്ചാലും മനസ്സിലാവും എന്തായിരുന്നു അവരുടെ വിശ്വാസം എന്ന്....

_____________________________________
 1.ആകാശ ഭുമികള്‍ ശ്രിഷ്ടിച്ചത് അല്ലാഹു വാണെന്ന് മക്ക മുശ്രിക്കുകള്‍ പറയുന്നു ആ അല്ലാഹു ഏത്? അവര്‍ അല്ലാഹു എന്ന് പറയുമ്പോള്‍ നബി (സ) ഉടനെ അല്ഹമ്ദുലില്ലാഹ് എന്ന് പറയുന്നു നീ പറയും പോലെ അവരുടെ അല്ലാഹു വേറെ ആണെന്നുള്ള കാര്യം നമ്മുടെ മുത്തു നബി (സ) ക്ക് മനസ്സിലായിട്ടില്ലേ ?

2. കപ്പലില്‍ വെച്ച് മുശ്രിക്കുകള്‍ നിഷ്കളങ്കമായി പ്രാര്‍ത്തിച്ച അല്ലാഹു ഏത്?  അപ്പോള്‍ അവര്‍ക്ക് ഉത്തരം കൊടുത്ത അല്ലാഹു ഏത് ?

3. ജാഹിലിയ്യ കാലത്ത് ഉമര്‍ (റ) ഏത് അല്ലാഹുവിനു വേണ്ടിയായിരുന്നു ഈതികാഫ് നേര്ച്ചയാക്കിയത്  ? നബി (സ) വിശ്വസിച്ച അല്ലാഹുവില്‍ അല്ലങ്കില്‍ പിന്നെ എന്തിനു നബി (സ) ഉമര്‍ (റ)വിനക്കൊണ്ട് ആ നേര്ച്ച വീട്ടിച്ചു??

4. മക്ക മുശ്രിക്കുകള്‍ ഹജ്ജ് ചെയ്യാന്‍ വേണ്ടി വരുമ്പോള്‍ അല്ലാഹുവേ നിന്റെ  വിളിക്കുത്തരം നല്‍കി ഞങ്ങളിതാ വന്നിരിക്കുന്നു എന്ന് പറഞ്ഞ ആ അല്ലാഹു ഏതാണ് ? അതിനു ശേഷം ശിര്‍ക്കിന്റെ വരികള്‍ വരുന്ന ഭാഗം എത്തുമ്പോള്‍ കദിന്‍ കദിന്‍ എന്ന് പറഞ്ഞു നബി (സ) അവരെ തടയാന്‍ ശ്രമിച്ചത് എന്തിനു? മറ്റൊരു അല്ലാഹുവിനെ പറ്റിയാണ് നിന്റെ വിളിക്കുത്തരം നല്‍കി ഞങ്ങളിതാ വന്നിരിക്കുന്നു എന്ന് അവര്‍ പറഞ്ഞതെങ്കില്‍ ആവരിയും ശിര്‍ക്ക് തന്നെയല്ലേ പിന്നെ എന്ത് കൊണ്ട് നബി (സ) അവരെ ആദ്യമേ തടഞ്ഞില്ല?

5. ബദര്‍ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ അബുജഹ്ല്‍ കഅബ യുടെ കില്ല പിടിച്ചു പ്രാര്‍ത്തിച്ചത് ഏത് അല്ലാഹുവിനോടാണ് ?

6. മുഹമ്മദ്‌ നബി (സ) യുടെ ഉപ്പയുടെ പേര്‍ അബ്ദുള്ള എന്നാണല്ലോ അത് ഏത് അല്ലാഹുവിന്റെ അടിമ എന്നാണു ?

7. ആകാശത്തു നിന്നും മഴ വര്ഷിപ്പിച്ചുതരുന്നത് അല്ലാഹു വാണെന്ന്  മുശ്രിക്കുകള്‍ പറഞ്ഞല്ലോ അത് ഏത് അല്ലാഹുവാണ് ?

8. കേള്‍വിയുടെയും കാഴ്ചയുടെയുമൊക്കെ ഉടമ അലാഹുവാണെന്ന് അവര്‍ പറഞ്ഞല്ലോ അത് ഏത് അല്ലാഹുവാണ്

7. അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇവരെ ആരാധിക്കുന്നത് എന്ന് അവര്‍ പറഞ്ഞ അല്ലാഹു ഏത് ?

8. കന്നുകാലികളില്‍നിന്നും അവരുടെ സമ്പത്തില്‍ നിന്നും അവര്‍ ഒരു വിഹിതം മാറ്റി വെച്ചത് ഏത് അല്ലാഹുവിന്റെ മാര്‍ഗത്തിലെക്കായിരുന്നു ?
ആ വിഹിതത്തില്‍ അവര്‍ കൃത്രിമം നടത്തിയത് എന്ത് ഞായീകരണം പറഞ്ഞുകൊണ്ടായിരുന്നു?

9. പ്രപഞ്ച കാര്യങ്ങളെ ഒക്കെ ഭരിക്കുന്നത്‌ അല്ലാഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?
ഇവര്‍ (അവരുടെ ആരാദ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാണെന്നു പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

10. ജീവനുള്ളതില്‍ നിന്നും ജീവനില്ലാത്തതും ജീവനില്ലാത്തതില്‍ നിന്നും ജീവനുള്ളതും പുറപ്പെടുവിപ്പിക്കുന്നത് അല്ലാഹുവാണെന്ന് അവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

11. മഹത്തായ സിംഹാസനത്തിന്റെ ഉടമ അല്ലാഹുവാനെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

12. എല്ലാ വസ്ത്തുക്കളുടെയും ആധിപത്യം കൈവശം വെച്ചവന്‍ ആരാണെന്ന് ചോദിച്ചാല്‍ അല്ലഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

13. താനെല്ലാവരെയും സഹായിക്കുന്നവനും എന്നാല്‍ തനിക്കെതിരില്‍ സഹായിക്കപ്പെടാതിരിക്കുകയും ചെയ്യുന്നവന്‍ ആരാണെന്ന് ചോദിച്ചാല്‍ അല്ലഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

14. സൂര്യനെയും ചന്ദ്രനേയും കീഴ്പ്പെടുത്തിയത്  ആരാണെന്ന് ചോദിച്ചാല്‍ അല്ലഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

15. ഭൂമിയില് കായ് കനികള്‍ ഉത്പാദിപ്പിക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ അല്ലഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

16. ലോകത്തെ മൊത്തം നിയന്ത്രിക്കുന്നത്‌ ആരാണെന്ന് ചോദിച്ചാല്‍ അല്ലഹുവാണെന്നവര്‍ പറഞ്ഞല്ലോ ആ അല്ലാഹു ഏതാകുന്നു ?

17. അവര്‍ അല്ലാഹുവാണെന്ന് പറയുമ്പോള്‍ നമ്മുടെ മുത്തു നബി (സ)അല്ഹമ്ദുലില്ലാഹ് എന്ന് പറഞ്ഞില്ലേ അത് മറ്റൊരു അല്ലാഹുവായിരുന്നെങ്കില്‍ പുന്നാര നബി (സ) ക്ക് തന്നെ പോലെ അത് മനസ്സിലായിട്ടില്ലേ?


18.  നബി (സ) യെ പ്രസവിച്ചപ്പോൾ ആ കുട്ടിയേയും കൊണ്ട് കഅബ ക്കുള്ളിൽ ചെന്ന് കൊണ്ട് അബ്ദുൽ മുത്തലിബ് നന്ദി പ്രകടിപ്പിച്ചു കൊണ്ടും കുട്ടിയുടെ ഗുണത്തിനും വേണ്ടിയും പ്രാർത്ഥിച്ചു എന്ന് ഷറഫുൽ അനാം മൗലൂദ് കാരൻ പറയുന്നുണ്ടല്ലോ ?يدعوا الله ويشكره عزوجل ,ഇത് ഏതോ അവരുടെ ഒരു സങ്കൽപ്പത്തിൽ ഉള്ള വേറെ ഒരു അല്ലാഹുവിനോട് ആണ് പ്രാർത്ഥിച്ചതെങ്കിൽ നബി (സ) മേൽ നടത്തിയ ഈ ശിർക്കൻ പ്രവർത്തനത്തെയാണോ നബിയുടെ മദ്ഹ് എന്ന് പറഞ്ഞു നിങ്ങൾ പാടുന്നത് ?

============================================================


ഇത്  എന്റെ ആദര്‍ശ സഹോദരന്‍ ഹാരിസ് ലേഖനം ആണ് ..
http://antisamastha.blogspot.ae/2016/10/blog-post_22.html

Sunday, 5 February 2017

ഫ്രെയിം ചെയ്ത് വെക്കേണ്ട ഒരു വിശദീകരണം





ഫ്രെയിം ചെയ്ത് വെക്കേണ്ട ഒരു വിശദീകരണം
16കൊല്ലം ... പ്രമാണങ്ങളെ പരിഹസിച്ചു കൊണ്ട് സിനിമയും സീരിയലുകളും ഉണ്ടാക്കി കേരളത്തിലെ മുജാഹിദ്കള്‍ക്കിടയില്‍ ഖുര്‍ആന്‍ നിഷേധവും ഹദീസ് നിഷേധവും മുഅതസില ചിന്തകളും ചേകനൂരിസവും പരത്തിക്കൊണ്ട് , AP അബ്ദുള്‍ഖാദര്‍ മൌലവി വരെ ശിര്‍ക്കിലായിരുന്നു എന്ന കള്ളവാദം പ്രചരിപ്പിച്ച ഓരോ മടവൂരിയും തൗബ ചെയ്തുകൊണ്ട് ഫ്രെയിം ചെയ്ത് വെക്കേണ്ട ഒരു വിശദീകരണം
മടവൂരികളുടെ കൂടെ പോകാതെ പല കാരണങ്ങളാല്‍ KNM ല്‍ തന്നെ അള്ളിപ്പിടിച്ചു നിന്നവരും , ഇമാം ബുഖാരിയെ പരിഹസിച്ചവരുമായ യുക്തിവാദികളായ KV മാര്‍ക്കും ഇരിവേറ്റികള്‍ക്കും സ്വഹീഹുല്‍ ബുഖാരി തോട്ടിലെറിയാന്‍ പറഞ്ഞ ത്രുശൂര്‍ക്കാരന്‍ മുസ്ലിയാര്‍ക്കും തൗബ ചെയ്യാന്‍ ഒരവസരം ......
ഓരോ മടവൂരിയും കോക്കസ് യുക്തിവാദിയും തൗബ ചെയ്തുകൊണ്ട് ഫ്രെയിം ചെയ്ത് വെക്കേണ്ട ഒരു വിശദീകരണം

XXXXXXXXXXXXXXXXXXXXXX


അസ്ഗര്‍ അലി രാജിവെച്ചു 


16 കൊല്ലം ആയത്തും ഹദീസും ഓതിക്കൊണ്ട്  ഈ കള്ളപ്രചാരണങ്ങള്‍ നടത്തിയ  നേതാക്കളുടെ  ഈ കരണം  മറിച്ചില്‍  അഖലാനികളായ    അണികള്‍ക്ക് ഒട്ടും ബോധിച്ചിട്ടില്ല  . മടവൂരികള്‍ക്കിടയില്‍ പൊട്ടലും ചീറ്റലും തുടങ്ങി .. അവരുടെ ചാണക്യന്‍   അസ്ഗര്‍ അലി രാജിവെച്ചുവെന്ന് പത്രങ്ങളില്‍  വാര്‍ത്ത വന്നിരിക്കുന്നു.   







                                                                       




                                                                       
മുസ്ലിംകള്‍ ഐക്യപ്പെടണം . അതില്‍ ആര്‍ക്കും തര്‍ക്കമില്ല .
എന്നാല്‍ രാഷ്ട്രീയക്കാരെ പ്പോലെയുള്ള   ഒരു കാനേഷുമാരി ഐക്യപ്പെടല്‍ ഇസ്ലാമില്‍ ഇല്ല കൂട്ടരേ ...  ആദര്‍ശം വേണം ..

ജാറത്തില്‍ പോയി മയ്യിത്തിനോട്  തേടുന്ന കാഫിറും മുശ്രിക്കുമായ മുസ്ലിം നാമധാരിയും അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന അല്ലാഹുവിനോട് മാത്രം തേടുന്ന സത്യവിശ്വാസിയായ മുസ്ലിമും തമ്മില്‍ ഒരിക്കലും ഒരു സ്ഥായിയായ ഐക്യം ഉണ്ടാവുകയില്ല . ഇസ്ലാമിക പ്രമാണങ്ങള്ക്ക്  വിരുദ്ധമായി യുക്തിവാദവും അഖലാനിസവും പറയുന്നവരും സലഫുകളുടെ മാര്ഗ്ഗം പിന്പറ്റണം എന്ന മഹത്തായ ആദര്ശമുള്ളവരും തമ്മില്‍  ഒരുമിച്ച് പോകുമോ ..?    ഇല്ല കൂട്ടരേ .
ആ കൂട്ടുകെട്ട് അല്പ്പ നേരം മാത്രമേ  നില്ക്കൂ  ..........

മുസ്ലിംകള്‍ ഐക്യപ്പെടേണ്ടത്  എങ്ങനെയാണ്  എന്നതിന് വിശുദ്ധ ഖുര്‍ആന്‍ കൃത്യമായി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നുണ്ട് ..
സൂറത്ത് ആലൂ ഇമ്രാന്‍ ലെ ഈ ആയത്ത്   പഠിക്ക് സഹോദരന്മാരെ ...

 وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا ۗكَذَٰلِكَ يُبَيِّنُ اللَّـهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ ﴿١٠٣﴾

 [3:103]    നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ  കയറില്‍ മുറുകെ  പിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍  നിങ്ങള്‍ക്ക്   അല്ലാഹു ചെയ്ത അനുഗ്രഹം ഓര്ക്കു കയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്റെ  വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെഅ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്ക്ക്  വരിച്ചുതരുന്നു; നിങ്ങള്‍  നേര്‍മാര്‍ഗ്ഗം  പ്രാപിക്കുവാന്‍ വേണ്ടി


Saturday, 4 February 2017

മുടിസുന്നികളുടെ ലോക നേതാക്കള്‍ ..


മുടിസുന്നികളുടെ ലോക നേതാക്കള്‍ ..
ജിഫ്രി 
ഷെയ്ഖ് നാസിം ....
ത്വരീഖത്ത് ... ആട്ടം. പാട്ട് .. സുജൂദ്
ജിഫ്രി എന്ന ലോക ഖുറാഫിയുടെ ആത്മീയ ഗുരു ആണ് ശൈയ്ഖ് നാസിം .. ജിഫ്രിയെപ്പോലെയുള്ള ലോക ഖുറാഫിയ്യത്തിന്റെ അവതാരങ്ങളെയാണ്‌ മുടി സുന്നി കളുടെ മീലാദ് സമ്മേളനങ്ങളില്‍ കെട്ടി എഴുന്നള്ളിക്കാറുള്ളത് .
ഈ ലിങ്ക് കാണുക : 16 മിനിറ്റ് കഴിഞ്ഞാല്‍ സുജൂദ് കാണാം

മുസ്ലിംകളെ സൂക്ഷിച്ചോ ... ഈ കാബറേ ഡാന്‍സ് കൂത്താട്ടക്കാരുടെ മതത്തിലേക്കാണ് കാന്തപുരവും മുടി സുന്നികളും മുസ്ലിയാക്കന്മാരും നിങ്ങളെ കൊണ്ട് പോകുന്നത് ...
ഇപ്പോള്‍ ബുര്‍ദാസാധനം മ്യുസിക് നൈറ്റ് വരെ എത്തിയിട്ടുണ്ട് ...
അധികം വൈകില്ല ........
അല്ലാഹു കാക്കട്ടെ ..


Friday, 3 February 2017

ഒരു നബിയുടെ മയ്യിത്ത് മുഴുവന്‍ ദുസ്ത്തറില്‍ നിന്നും ലഭിച്ചപ്പോള്‍ !


കാന്തപുരവും ഖസ്രജിയും ബോംബെയിലെ ഇഖ്ബാല്‍ ജാലിയാവാലയില്‍ നിന്നും കച്ചവടമാക്കി കൊണ്ടുവന്ന വ്യാജ തിരുകേശത്തിലെ  മുടിത്തുണ്ടമല്ല, മറിച്ച്  ഉമര്‍ (റ)വിന്റെ കാലത്ത് ഇറാഖ് ജയിച്ചടക്കിയപ്പോള്‍ അവരവിടെ കണ്ടത് ഡാനിയേല്‍ എന്ന  ഒരു നബിയുടെ മയ്യിത്ത് മുഴുവനാണ്‌ . ഒരു നബിയുടെ  മയ്യിത്ത്  മുഴുവന്‍ ലഭിച്ചിട്ടും അവരവിടെ ഒരു ജാറമോ മഖാമോ പള്ളിയോ ഉണ്ടാക്കിയില്ല മറിച്ച്, നിരവധി ഖബറുകള്‍ ഉണ്ടാക്കി ഏത് ഖബറിലാണ്  ആ മയ്യിത്ത്  അടക്കിയതെന്ന്  വേറെ ആരുമറിയാത്ത വിധത്തില്‍  രാത്രിക്ക് രാത്രി അവര്‍ ആ  മയ്യിത്ത് ഖബറടക്കി.

مصنف ابن أبي شيبة » كِتَابُ الْبُعُوثِ وَالسَّرَايَا » مَا ذُكِرَ فِي تُسْتَرَ
33121
حَدَّثَنَا شَاذَانُ قَالَ حَدَّثَنَا : حَمَّادُ بْنُ سَلَمَةَ , عَنْ أَبِي عِمْرَانَ الْجَوْنِيِّ ، عَنْ أَنَسٍ أَنَّهُمْ لَمَّا فَتَحُوا تُسْتَرَ , قَالَ : وَجَدْنَا رَجُلًا أَنْفُهُ ذِرَاعٌ فِي التَّابُوتِ , كَانُوا يَسْتَظْهِرُونَ أَوْ يَسْتَمْطِرُونَ بِهِ , فَكَتَبَ أَبُو مُوسَى إِلَى عُمَرَ بْنِ الْخَطَّابِ بِذَلِكَ , فَكَتَبَ عُمَرُ : " إِنَّ هَذَا نَبِيٌّ مِنَ الْأَنْبِيَاءِ وَالنَّارُ لَا تَأْكُلُ الْأَنْبِيَاءَ , وَالْأَرْضُ لَا تَأْكُلُ الْأَنْبِيَاءَ , فَكَتَبَ إِلَيْهِ أَنِ انْظُرْ أَنْتَ وَرَجُلٌ مِنْ أَصْحَابِكَ يَعْنِي أَصْحَابَ أَبِي مُوسَى ، فَادْفِنُوهُ فِي مَكَانٍ لَا يَعْلَمُهُ أَحَدٌ غَيْرُكُمَا " , قَالَ : فَذَهَبْتُ أَنَا وَأَبُو مُوسَى ، فَدَفَنَّاهُ .

അനസ് (റ)വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: "തുസ്തർ" എന്ന രാജ്യം ഉമർ (റ)വിന്‍റെ കാലത്ത് ജയിച്ചടക്കിയപ്പോള്‍ വളരെ നീളമുള്ള മൂക്കുള്ള ഒരു മനുഷ്യന്‍റെ മയ്യിത്ത് ഉള്ള ഒരു ശവമഞ്ചം കണ്ടു. അവിടെയുള്ള ജനങ്ങള്‍ മഴ ലഭിക്കാനും മറ്റും അദ്ദേഹത്തെക്കൊണ്ട് സഹായം തേടാറുണ്ടായിരുന്നു.
അപ്പോള്‍ ഈ വിവരം വെച്ച് കൊണ്ട് അബൂമൂസ(റ) ഉമര്‍ (റ)വിന് കത്തെഴുതി. അപ്പോള്‍ ഉമര്‍ (റ ) ഇങ്ങനെ മറുപടി എഴുതി അയച്ചു. ഇത് തീര്‍ച്ചയായും നബിമാരില്‍ പെട്ട ഒരു നബിയുടെ മയ്യിത്താണ്. തീയും ഭൂമിയും അമ്പിയാക്കളുടെ മയ്യിത്ത് ഭക്ഷിക്കുകയില്ല. ആയതിനാല്‍ നീയും നിന്റെ സുഹൃത്തും കൂടി ആ മയ്യിത്ത് എവിടെയാണ് ഖബറടക്കിയത് എന്ന വിവരം നിങ്ങള്‍ രണ്ടുപേരുമല്ലാതെ വേറെയാരും അറിയാത്ത വിധത്തില്‍ ഖബറടക്കം ചെയ്യണം. അനസ്(റ) പറയുന്നു: അങ്ങനെ ഞാനും അബൂമൂസയും കൂടി പോയി അദ്ദേഹത്തെ ഖബറടക്കി. 

മുസന്നഫ് ഇബ്നു അബീ ശൈബ ഹദീസ് നമ്പര്‍ : 33121,  
(ബിദായ വ ന്നിഹായ - ഇബ്നു കസീര്‍ )



ബോംബെയിലുള്ള ഇഖ്ബാല്‍ ജാലിയാ വാല എന്ന കള്ളനില്‍ നിന്നും ഏതോ ഒരു പെണ്ണിന്റെ നീളമുള്ള മുടിക്കെട്ടിലെ മുടിത്തുണ്ടം മുറിച്ചു കൊണ്ട് വന്ന് നബി (സ)യുടെ മുടിയാണ് എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ കബളിപ്പിച്ച് കോടികള്‍ പിരിച്ച് മുടിപ്പള്ളിയുണ്ടാക്കി പൂജിക്കാന്‍ നടക്കുന്ന കാന്തപുരം എന്ന പുരോഹിതന്‍റെ അനുയായികളായ  മുടിസുന്നികളും,  ജാറ വ്യവസായത്തിന്‍റെ ആശാന്മാരായ ചേളാരി മുസ്ലിയാക്കന്മാരും പഠിപ്പിക്കുന്ന മതവും X    നബി (സ)യില്‍ നിന്നും നേര്‍ക്ക് നേരെ ദീന്‍ പഠിച്ച്  മനസ്സിലാക്കിയ സഹാബത്തിന്റെ ഇസ്ലാം ദീനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഉമര്‍ (റ)വിന്‍റെ കാലത്തുണ്ടായ ഈ ചരിത്ര സംഭവം ഉപകാരപ്പെടും . 

ഇന്‍ശാ അല്ലാഹ് 



Friday, 27 January 2017

മടവൂര്‍ വിഭാഗത്തിന്‍റെ കുതന്ത്രങ്ങള്‍ക്ക് തിരിച്ചടി


وَمَكَرُوا وَمَكَرَ اللَّـهُ ۖ وَاللَّـهُ خَيْرُ الْمَاكِرِينَ ﴿٥٤
[3:54] അവര്‍ തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു.

മടവൂര്‍ വിഭാഗത്തി ല്‍ ഭൂകമ്പം ! 
 കോക്കസ് കേന്ദ്രങ്ങളില്‍ ഉരുള്പൊട്ടല്‍ !!

സലാം സുല്ലമിയുടേയും മടവൂര്‍ വിഭാഗത്തിന്‍റെ ജം ഇയ്യത്തുല്‍ ഉലമയുടെ ജനറല്സെ്ക്രട്ടറി അബ്ദുള്‍ ഹമീദ് മദീനി (ഫറോക്ക്) യുടേയും അലി മദനി മൊറയൂരിന്റേയും കരിമ്പുലാക്കലിന്റെയും മറ്റും നിലപാടുകളെ തള്ളിപ്പറഞ്ഞുകൊണ്ട് മടവൂര്വിയഭാഗത്തില്‍ പെട്ട നേതാക്കള്‍ തന്നെ നടത്തിയ വെളിപ്പെടുത്തലുകള്‍ മടവൂര്‍ വിഭാഗത്തി ല്‍ ഭൂകമ്പം ഉണ്ടാക്കിയിരിക്കയാണ് 
ഈ ലിങ്കില്‍ പോയാല്‍ ക്ലിപ്പ് കേള്‍ക്കാവുന്നതാണ് 
https://www.facebook.com/pkmbasheer.madathikattil/videos/1340315662710063/

KNMന്റെ സ്ഥാപക ജനറല്സെ ക്രട്ടറി ആയിരുന്ന NV അബ്ദുസ്സലാം മൌലവിയുടെ മകനും പ്രഗല്ഭ പണ്ഡിതനും മടവൂര്‍ വിഭാഗത്തിന്‍റെ   നേതാവുമായ NV സക്കരിയ്യ മൌലവിയാണ് മടവൂര്‍ വിഭാഗത്തിന്റെ പ്രഖ്യാപിത നയനിലപാടുകള്ക്കെതിരെ രംഗത്ത് വന്നിട്ടുള്ളത് .
ഇസ്ലാഹി രംഗത്ത് സകല വിധത്തിലുമുള്ള പ്രയാസങ്ങള്‍ സഹിച്ച് ആദര്ശം നെഞ്ചിലേറ്റി ദഅവാ രംഗത്ത് നിലയുറപ്പിച്ച സലഫികളായ മുജാഹിദ് പ്രവര്ത്തകന്മാര്‍ എടുത്ത നിലപാടുകള്‍ തികച്ചും പ്രാമാണികമായിട്ടുള്ളതാണ് എന്ന ഈ വെളിപ്പെടുത്തല്‍ ഐക്യ സമ്മേളനം നടത്തി മൌനത്തിലായിപ്പോയ രണ്ടു വിഭാഗത്തിലും വലിയ ആദര്‍ശ   പ്രതിസന്ധിയും ആശങ്കയുമാണ് ഉണ്ടാക്കിയിട്ടുള്ളത്..

വളരെ തന്ത്രപരമായി കണക്കു കൂട്ടലുകള്‍ നടത്തി ആത്മവിശ്വാസത്തോടെ കൌണ്സിലിലും മറ്റും തങ്ങളുടെ അണികളെ “ 2 കൊല്ലം ക്ഷമിക്കൂ എല്ലാം ശരിയാക്കാംഎന്ന് പറഞ്ഞുകൊണ്ട് സമാധാനിപ്പിച്ച് നിര്ത്തിമയ മടവൂര്‍ വിഭാഗത്തില്പെ ട്ട ഹദീസ് നിഷേധികള്ക്കുംി KNM കോക്കസിനുള്ളിലെ അവരുടെ സമാന ചിന്താഗതിക്കാരായ കൂട്ടാളികള്ക്കും NV സഖരിയ്യാമൌലവിയുടെ ഈ വെളിപ്പെടുത്തല്‍ തലയില്‍ ഇടിത്തീ വീണ അനുഭവമാണ് ഉണ്ടാക്കിയിട്ടുള്ളത് .

ഇക്കഴിഞ്ഞ 14 കൊല്ലക്കാലം മുകളില്‍ പറഞ്ഞ മൌലവിമാരെ മുന്നില്‍ നിര്ത്തി എതിരാളികള്ക്കെീതിരെ മടവൂര്‍ വിഭാഗത്തില്‍പ്പെട്ടവരും KNMലെ സമാന ചിന്താഗതിക്കാരായ ഹദീസ് നിഷേധികളും കേരളീയ സമൂഹത്തില്‍ നടത്തിയ ആദര്ശര പ്രചാരണങ്ങളും ആരോപണങ്ങളും തികഞ്ഞ കാപട്യവും ഇസ്ലാമികമായ ആദര്ശ4ങ്ങള്ക്ക്ഹ വിരുദ്ധവുമായിരുന്നു എന്ന് ബഹുമാന്യനായ NV സക്കരിയ്യ മൌലവി തുറന്ന്‍ പ്രഖ്യാപിച്ചിരിക്കയാണ്. പലരും അതൊക്കെ കണ്ടിട്ടും മിണ്ടാതിരുന്നത് സംഘടനാ പക്ഷപാതിത്വം കാരണത്താലോ സ്ഥാനമാനങ്ങള്ക്ക് ‌ വേണ്ടിയോ മറ്റോ ആയിരുന്നുവെന്നും അദ്ദേഹം സൂചന നല്കുയകയുണ്ടായി.

സലാം സുല്ലമിയുടേയും മടവൂര്‍ വിഭാഗത്തിന്റെം ജം ഇയ്യത്തുല്‍ ഉലമയുടെ ജനറല്സെ്ക്രട്ടറി അബ്ദുള്‍ ഹമീദ് മദീനി (ഫറോക്ക്) യുടേയും അലി മദനി മൊറയൂരിന്റേയും കരിമ്പുലാക്കലിന്റെമയും മറ്റും നിലപാടുകളെ തള്ളിപ്പറഞ്ഞുകൊണ്ട് അവര്‍ പ്രസംഗങ്ങളിലൂടെയും രചനകളിലൂടെയും "സിഹ്ര്‍ ബാധിക്കുമെന്ന് വിശ്വസിക്കുന്നവര്‍ മുശ്രിക്കുകളാണെന്ന് പ്രചരിപ്പിച്ചിരുന്നത് അതീവ ഗുരുതരമായ അതിവാദമായിരുന്നു എന്നാണ് NV സക്കരിയാമൌലവി തുറന്നടിച്ചിരിക്കുന്നത്. ഇസ്ലാമിക പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതും അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ മുഴുവന്‍ അംഗീകരിച്ചതുമായ നിലപാടുകള്ക്ക് വിരുദ്ധമാണ് മടവൂര്‍ വിഭാഗത്തിന്റെ നിലപാടുകള്‍ എന്നാണ് ബഹു : NV സക്കരിയാമൌലവി പറയുന്നത്.
 കേരളത്തിലെ മുജാഹിദ്കള്ക്കിടയില്‍ സുസമ്മതി നേടിയ ആധികാരിക ഖുര്ആ ന്‍ വ്യാഖ്യാനമായ അമാനി തഫ്സീറില്പോലും സിഹ്ര്ബാ്ധ ഫലിക്കും എന്നാണുള്ളത് എന്ന് കൂടി സക്കരിയാമൌലവി തുറന്ന് പറഞ്ഞപ്പോള്‍ കഴിഞ്ഞകാലങ്ങളില്‍ മടവൂര്‍ വിഭാഗം നടത്തിയതെല്ലാം ഇസ്ലാമിക പ്രമാണങ്ങള്ക്ക് വിരുദ്ധമായ മുഅതസിലത്തിന്റെ പിഴച്ച വാദങ്ങളായിരുന്നു എന്ന സലഫികളുടെ പ്രാമാണികമായ നിരീക്ഷണങ്ങളെയും വിമര്ശനങ്ങളേയും സത്യപ്പെടുത്തുന്ന സാക്ഷ്യമായി.

ഇക്കഴിഞ്ഞ ഐക്യസമ്മേളനത്തിന്റെട മുന്നോടിയായി 11 മാസം ആദര്ശി ചര്ച്ച നടത്തി ആദര്ശപരമായി ഭിന്നിപ്പ് ഉള്ള കാര്യങ്ങളെല്ലാം 2 കൊല്ലം മുണ്ടരുത് എന്ന തീരുമാനം എടുത്ത് കടപ്പുറത്ത് വന്ന് കെട്ടിപ്പിടിച്ചവര്ക്ക് ആദര്ശപരമായ ഒരു വിധത്തിലുമുള്ള ഐക്യവുമില്ല എന്ന യാഥാര്ത്ഥ്യം പുറംലോകം അറിഞ്ഞപ്പോള്‍ ഉണ്ടായ പൊട്ടിത്തെറികള്‍ ഇരു വിഭാഗങ്ങളിലുമുള്ള പ്രവര്ത്തകര്ക്കിടയില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കയാണ്. 
നസ്സാഫ് മൗലവി മുജാഹിദ് ഐക്ക്യം വെറും പ്രഹസനമാണെന്നു 
തുറന്നു സമ്മതിക്കുന്നു.  യൂറ്റൂബ്  ലിങ്ക് 
https://www.youtube.com/watch?v=L2hvowsmVsA&t=4s

അത് ഒന്ന് കൂടി സത്യപ്പെടുത്തുന്ന  നസ്സാഫിന്റെ  വിശദീകരണം:
https://www.facebook.com/pkmbasheer.madathikattil/videos/1341095475965415/

എല്ലാം കടപ്പുറത്ത് പറയും : 11 മാസം ചര്‍ച്ച ചെയ്തുകൊണ്ട് തീരുമാനിച്ച ലയനം പത്രസമ്മേളനത്തില്‍ പത്രക്കാര്‍ ചോദിച്ച ആദര്‍ശപരമായ ചോദ്യത്തിന്  മുന്നില്‍ ബബ്ബ ബ്ബ  അടിക്കുന്ന  നേതാക്കളുടെ ഗതികേട്!!
  പത്ര സമ്മേളനം കാണുക: 
https://www.youtube.com/watch?v=_P2AJgPFxbE

സിഹ്റിനെ പറ്റി ആര് ചോയ്ച്ചാലും ഞമ്മള് മുണ്ടൂല.AR.SALAFI.

https://www.youtube.com/watch?v=3GI3_tt56M4

നാനാജാതി മതസ്ഥരായ സാധാരണക്കാരായവര്‍ വരെ ചോദിക്കുന്ന ചോദ്യങ്ങള്ക്ക് മറുപടി പറയാനാവാതെ ചൂളിപ്പോകുന്ന ഒരവസ്ഥയിലേക്ക് അണികളെ തള്ളിവിട്ട് പ്രഖ്യാപനങ്ങള്‍ നടത്തുന്ന നേതൃത്വത്തിന്റെ തീട്ടൂരങ്ങള്‍ അപ്പടി വിഴുങ്ങാന്‍ സാധിക്കാതെ പലരും പൊട്ടിത്തെറിക്കാന്‍ തുടങ്ങിയിരിക്കയാണ്.

വിദേശങ്ങളില്‍ ഉള്ള സജീവ പ്രവര്ത്തകരടക്കം ഫേസ് ബുക്കിലും വാട്സപ്പിലും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ ഐക്യസമ്മേളനത്തിന്റെ പുതുമോടി മാറിയതോടെ സജീവമായിരിക്കയാണ്. 

മടവൂര്‍ വിഭാഗത്തിലും KNM കോക്കസ് വിഭാഗത്തിലും കേറിക്കൂടിയ ഖാദിയാനികളും ചേകനൂര്‍ മൌലവിയുടെ ആശയക്കാരുമായ പലരും ഈ ലയനക്കാരുടെ തീരുമാനങ്ങളിലുള്ള ആശങ്ക പരസ്യമാക്കിക്കഴിഞ്ഞു. അലിമദനി മൊറയൂര്‍ മടവൂര്‍ വിഭാഗത്തിന്റെത കൌണ്സി ലില്‍ അവസാനം നടത്തിയ രഹസ്യമായ തീരുമാന പ്രഖ്യാപനം അവരെ സന്തോഷിപ്പിച്ചിരുന്നുവെങ്കിലും അതിനിടയില്‍ ഉണ്ടായ 
NV .
സക്കരിയാ മൌലവിയുടെ പ്രഖ്യാപനം നേരെ വിപരീതമായതിനാല്‍ അവര്ക്കി ടയില്‍ ഭൂകമ്പം ഉണ്ടാക്കിയിരിക്കയാണ്.
മടവൂര്‍ വിഭാഗത്തിന്റെ ഉന്നത നേത്രുത്വമാവട്ടെ ........,
അവര്‍ KNM വിഭാഗവുമായി ഉണ്ടാക്കിയ ഹുദൈബിയാ സന്ധി അവരുടെ പക്ഷത്ത് ഇക്കണ്ട കാലം നിന്നവര്‍ തന്നെ ആദ്യം ലംഘിച്ചത് അവര്ക്കാകെ ഇരുട്ടടിയേറ്റ പോലെ ആയിരിക്കയാണ്.
കായക്കൊടി മൌലവിയാണ് ആദ്യം തുടങ്ങി വെച്ചത് എന്ന് ഒരു കൂട്ടരും അതല്ല മടവൂര്‍ വിഭാഗമാണ്‌ തുടങ്ങിവെച്ചത് എന്ന് എതിര്‍ വിഭാഗവും സമര്ഥിച്ചുകൊണ്ട് പോസ്റ്റ്‌കള്‍ വന്നു തുടങ്ങി ...........

കണ്ണേറു ഫലിക്കും സിഹ്ര്‍ ബാധിക്കും എന്നൊക്കെ വിശ്വസിക്കുന്നവര്‍ ശിര്ക്ക് ചെയ്തവര്‍ ആണെന്ന് പറഞ്ഞുകൊണ്ട് നടന്നിരുന്ന മടവൂര്‍ വിഭാഗത്തി ലുള്ളവര്‍ നേര്‍ വിപരീത ആശയം പുസ്തകത്തില്‍ പ്രഖ്യാപിച്ച KNM കോക്കസുമായി യോജിച്ചപ്പോള്‍ അണികള്‍ ആശയക്കുഴപ്പത്തിലായതും നേതൃത്വത്തെ ചോദ്യം ചെയ്തതും ലോകം മുഴുവന്‍ പ്രചരിച്ചു കൊണ്ടിരിക്കയാണ്.
KNM ഐക്യ സമ്മേളനത്തിന് മുന്നോടിയായി നടന്ന അവരുടെ കൌണ്സിലില്‍ ഈ വിഷയം എടുത്തിട്ടുകൊണ്ട് വളരെ വൈകാരികമായി ചോദ്യം ചെയ്ത അവരുടെ കൌണ്സികലര്മാരോട് അലിമദനി മൊറയൂര്‍ നെപ്പോലെയുള്ളവര്‍ മറുപടി പറഞ്ഞത് ആ നിലപാട് തല്ക്കാ്ലം പുറത്ത് പറയാതെ മിണ്ടാതിരിക്കണം എന്ന്‍ കോക്കസുകാരുമായി ഹുദൈബിയാ സന്ധി പോലെ ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അത് അവര്‍ ലംഘിച്ചാല്‍ നമ്മളും ലംഘിക്കുമെന്നും ഒന്ന് രണ്ടു കൊല്ലത്തിനകം ജം ഇയ്യത്തുല്‍ ഉലമയും സംഘടനയും നമ്മുടെ കയ്യിലാവുമ്പോള്‍ നമ്മുടെ നിലപാട് അവരെ ക്കൊണ്ട് അംഗീകരിപ്പിക്കാം അംഗീകരിപ്പിക്കണം .. എന്നാണ് രഹസ്യമായി തീരുമാനം എടുത്തിരുന്നത് .എന്നാണ് .

KNM കോക്കസിലുള്ള സമാന ആശയക്കാരായ KV അബ്ദുല്ലത്തീഫ് മൌലവിയുടേയും ഇരിവേറ്റിയുടേയും ഇബ്രാഹിംകുട്ടി മൌലവിയുടേയും മറ്റ്‌ പല അരച്ചേകനൂരി ആശയമുള്ളവരുടേയും പിന്തുണയോടെ സമീപഭാവിയില്തനന്നെ തങ്ങളുടെ അസല്‍ നിലപാട് KNMലുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിയും എന്നാണവര്‍ കുതന്തങ്ങള്‍  പ്ലാന്‍ ഇട്ടിരിക്കുന്നത്
മടവൂര്‍ വിഭാഗത്തിന്റെ കൌണ്സിലില്‍ എടുത്ത ആ തീരുമാനം എങ്ങനെയോ പരസ്യമായപ്പോള്‍ ആകെക്കൂടി വിഷണ്ണരായി ജാള്യതയോടെ നില്ക്കുമ്പോള്‍ പ്രമാണങ്ങള്ക്കളനുസൃതമായ സക്കരിയാ മൌലവിയുടെ ഈ പ്രസ്താവന മുറിവില്‍ മുളക് പുരട്ടിയ പോലെയായി.
ഖുര്ആനിനും ഹദീസിനും നിരക്കാത്ത നിലപാടുകള്‍ എടുത്തുകൊണ്ട് ആദര്ശം ചോദിച്ചാല്‍ മുണ്ടരുത് പറയരുത് ചോദിക്കരുത് എന്ന ഐഡിയോളജിക്കല്‍ ഡിസിപ്ലിനും ഓര്ഗകനൈസേഷന്‍ ഡിസിപ്ലിനും കാറ്റില്‍ പറത്തി
തങ്ങളുടെ പാര്‍ട്ടി വളര്‍ത്താനും സ്ഥാനമുറപ്പിക്കാനുമായി മടവൂര്‍ വിഭാഗം കഴിഞ്ഞ 15 കൊല്ലമായി നടത്തിയ വളരെ ഗുരുതരമായ കാപട്യത്തില്‍ ഊന്നിയുള്ള ആ ശിര്‍ക്കാരോപണത്തെ തൂക്കമൊപ്പിക്കാനായി മടവൂരികള്‍ക്കെതിരില്‍ സലഫികള്‍ ആരോപിക്കുന്ന ഹദീസ് നിഷേധത്തെ അതിവാദം എന്ന് പറഞ്ഞുകൊണ്ട് സക്കരിയാ മൌലവി ന്യായം പറയുന്നുണ്ട് . 
അത് അദ്ദേഹത്തിന് മടവൂര്‍ സാഹിബിനോടുള്ള സ്നേഹം ബഹുമാനങ്ങള്‍ കൊണ്ട് തൂക്കമൊപ്പിക്കാന്‍ പറഞ്ഞതാവും എന്നേ കരുതാനാവൂ .....
ഹദീസ് വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ പലവിധ നിരൂപണങ്ങളും നടത്തിയിട്ടുണ്ട് . ഒരു ഹദീസ് മനസ്സിലാക്കുന്നതില്‍ പല രീതിയിലുമുള്ള വീക്ഷണങ്ങള്‍ ഉണ്ടാവും . അതൊന്നും ആരും തന്നെ നിഷേധിക്കുന്നില്ല. എന്നാല്‍ സലാം സുല്ലമിയുടെയുടെയും മടവൂര്‍ വിഭാഗത്തിന്റെയും ഹദീസുകലോടുള്ള നിലപാട് ഈ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണോ ..?
സ്വഹീഹായ ഹദീസുകളെ പരിഹസിച്ചുകൊണ്ട് സിനിമകളും സീരിയലുകളും നിര്‍മ്മിച്ച് എത്രയെത്ര സിഡികള്‍ അവര്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചു ...? അല്ലാഹുവിന്റെ റസൂല്‍ (സ)യുടെ വാക്കുകളെ ഈ വിധത്തില്‍ സിനിമയെടുത്തും മറ്റും പരിഹസിക്കുന്നതിന് നിരൂപണം എന്ന് പേര് പറയുമോ ഉസ്താദേ ..?
ഒരു മുസ്ലിം കള്ളുകുടിക്കുന്നത് ഇസ്ലാമികമായി പാപമാണ് . ഹറാമാണ്. എന്നാല്‍ കള്ളുകുടി ഹറാമാണ് എന്ന ഇസ്ലാമിലെ നിയമത്തെ പരിഹസിച്ചാല്‍ അവന്റെ വിധി എന്താണ് ..?
അല്ലാഹുവിന്റെ നുജൂല്‍നെ സംബന്ധിച്ച സ്വഹീഹായ ഹദീസിനെ നമ്മുടെ സ്വന്തം വ്യാഖ്യാനങ്ങള്‍ നല്‍കാതെ വിശ്വസിക്കണം എന്ന സലഫുകളുടെ നിലപാടിനെ പരിഹസിച്ച്കൊണ്ട് സലാം സുല്ലമി എഴുതി"
"
രാത്രിയുടെ മൂന്നിലൊന്നിന്റെ അവസാനഭാഗം നിലനില്‍ക്കാത്ത ഒരു നിമിഷ നേരം ഭൂമിയില്‍ ഉണ്ടാവുകയില്ല. ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ചലിക്കുകയാണ്. ഒരു സ്ഥലത്തുനിന്നും ഈ സമയം അവസാനിക്കുമ്പോള്‍ തന്നെ മറ്റൊരു സ്ഥലത്ത് ഈ സമയം അനുഭവപ്പെടുന്നു. ഇരുപത്തിനാല് മണിക്കൂറും ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കും. അപ്പോള്‍ ഇറക്കം എന്നതിന് ഇവര്‍ നല്‍കുന്ന ബാഹ്യാര്‍ഥപ്രകാരം സിംഹാസനത്തില്‍ ആരോഹണം ചെയ്യാന്‍ അല്ലാഹുവിന് സമയമുണ്ടായിരിക്കുകയില്ല. '
ഇത് നിരൂപണമാണോ ..ഉസ്താദേ ? സൃഷ്ടികളുടെ മനസ്സില്‍ തോന്നുന്ന ഇവ്വിധത്തിലുള്ള വിചാരങ്ങളുമായി അല്ലാഹുവിന്റെ നുജൂലിനെ ബന്ധിപ്പിച്ച് ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതും പരിഹസിക്കുന്നതും നിരൂപണത്തിന്‍റെ ഗണത്തിലല്ല മറിച്ച് കുഫ്റിന്റെ ഗണത്തിലേക്ക് മാറിപ്പോകില്ലേ ഉസ്താദേ ..? 
വഹാബികളുടെ അല്ലാഹുവിന് അല്ലാഹുവിന് ഇറങ്ങാന്‍ എവിടെ നേരം എന്ന് പേരോട് സക്കാഫി മുസ്ലിയാര്‍ ചോദിച്ച ആ കുഫ്ര്‍ ചോദ്യം സുല്ലമി ചോദിച്ചാല്‍ കുഫ്റല്ലാതെ ആവുമോ ..?
അജ് വാ കാരക്കയുടെ ഹദീസ് ... കുരുടാന്‍ കുടിപ്പിച്ച് കാരക്ക കൊടുക്ക് എന്ന് പറഞ്ഞുകൊണ്ട് പരിഹസിച്ചില്ലേ ...
ഐക്യക്കാരെ .... ഇത് തീരുമാനമായോ ..?

https://www.youtube.com/watch?v=OJzAGlY_oDY
അജ് വാ കാരക്കയുടെ ഹദീസ് ...

മടവൂരി മൌലവിമാര്‍ പരിഹസിച്ച് വെല്ലുവിളിച്ച്പ റയുന്നത് കേള്‍ക്കൂ ....

"ബുഖാരിയാണ്‌ പറയുന്നത് .... കുടിച്ചൂടടാ ..

കൊടുത്തോട ടാ.. കൊട് ക്ക്വാന് ...കൊടുക്കട്ടെ ...
കുരുടാന്‍ കുടിപ്പിച്ച് 7 അല്ല 14 അല്ല 21കാരക്ക കൊടുക്ക് ...

അജ് വാ കാരക്ക ഞമ്മടെ വക ഓസി..
വിഷക്കുപ്പിയും ഞമ്മടെ വക ഓസി

മരിക്കുമോന്നു ഞമ്മക്കൊന്നു കാണാലോ ..."

എന്ന് പറഞ്ഞുകൊണ്ട് പരിഹസിച്ചില്ലേ ...


അല്ലാഹുവിന്റെ റസൂല്‍ (സ)യുടെ വാക്കുകളെ ഈ വിധത്തിലും മറ്റും പരിഹസിക്കുന്നതിന് നിരൂപണം എന്ന് പറയുമോ ഉസ്താദേ ..?

പച്ചക്കള്ളം പറഞ്ഞുകൊണ്ട്  സംസം വെള്ളത്തിന്‍റെ ബറക്കത്ത് നിഷേധിക്കുന്ന  സലാം സുല്ലമി യുടെ തട്ടിപ്പ്  ഫൈസല്‍ മൌലവി പിടികൂടുന്നു 
https://www.youtube.com/watch?v=xB8f5mn9YZQ
https://www.youtube.com/watch?v=gDGDGy9ox1w



സിഹ്റിന്റെ ഹദീസ് .....മടവൂരി നിലപാടുകൾ
https://www.youtube.com/watch?v=38PFYttmJ3U

സിഹ്ര്‍ ഫലിക്കും എന്ന് വിശ്വസിക്കുന്നവര്‍  മുശ്രിക്ക് ............ സലാം സുല്ലമി.
https://www.youtube.com/watch?v=eKKRfwIE-n0

നബി (സ)ക്ക് സിഹ്ർ ബാധിച്ചോ ? മടവൂര്‍ വിഭാഗത്തിന്‍റെ നിലപാടുകൾ കേള്‍ക്കൂ
കരിമ്പുലാക്കല്‍ അബ്ദുല്‍ ലത്തീഫി ന്‍റെ വര്‍ത്താനം കേള്‍ക്കൂ : മുഹമ്മത് നബിക്ക് തലക്ക് വട്ടായി ...... തലക്ക് ലക്കില്ലാ .....
നഊദുബില്ലാഹ് .............

സിഹ്ർ ഫലിക്കുമോ?
അനസ് മുസ്ലിയാര്‍ക്കും എം എം അക്ബര്‍ സാഹിബിനും സലഫികള്‍ക്കും മടവൂരി കരിമ്പുലാക്കല്‍ന്‍റെ യുക്തിവാദ മറുപടി ...

https://www.youtube.com/watch?v=aGkPS1nNrCg

https://www.youtube.com/watch?v=IwxTIrMmuow


ബുഷിനെതിരെ സിഹ്ര്‍ ചെയ്യാന്‍ കോക്കസ് വിഭാഗം മടവൂരി  KV അബ്ദുല്‍ ലത്തീഫ് മൌലവിയുടെ വെല്ലുവിളി ...
https://www.youtube.com/watch?v=pfJXWTg1FkE

അല്ലാഹുവിന്‍റെ റസൂലിന്‍റെ തിരുവചനങ്ങളായ ഹദീസുകളെ പരിഹസിക്കാന്‍ സിനിമയും സീരിയലും ഉണ്ടാക്കിയ മടവൂരിയുടെ ഈ നടപടിക്ക് ലയനക്കാരുടെ നിലപാട് എന്ത് .... ഇത് വെറും നിരൂപണമാണോ .?

പല്ലിയെ കൊല്ലല്‍ : ഹദീസിനെ പരിഹസിക്കാന്‍ സിനിമ

https://www.youtube.com/watch?v=8HHAYA6cNJo

കണ്ണേറിനെ നിഷേധിക്കുന്ന മടവൂര്‍ മൌലവിമാര്‍ 
സലാം സുല്ലമി 
 https://www.youtube.com/watch?v=gqBasvySFHE
അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍ 
https://www.youtube.com/watch?v=MnwLUKGXe88
ഇങ്ങനെ ..........പരിഹാസ സീരിയലുകള്‍ .. പ്രസംഗങ്ങള്‍ 
കണ്ണേറിന്റെ ഹദീസ് ............
പല്ലിയും പള്ളിയും..... സീരിയലുകള്‍ 
 
പിശാചിന്റെ കുത്ത് ...... സിറാത്ത് പാലം .. സംസം വെള്ളത്തിന്‍റെ ബറക്കത്ത് നിഷേധം ... നിങ്ങളുടെ ആശുപത്രിയില്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികിത്സക്കൊന്നും എന്താ കൊടുക്കാത്തത് എന്നാണ് സുല്ലമിയുടെ ചോദ്യം !! .. ജൂതന്‍ കെട്ടിയുണ്ടാക്കിയ ഹദീസ് ആണത്രേ .. !! 
 
മടവൂര്‍ വിഭാഗത്തിന്റെ പരിഹാസത്തിന്റെയും ഹദീസ് നിഷേധങ്ങളുടെയും രചനകളുടെയും നീണ്ട ലിസ്റ്റ് എത്രയോ ഗുരുതരമാണ് .. !!! അല്ലാഹുവിന്റെ റസൂല്‍ (സ)യുടെ വാക്കുകളെ ഈ വിധത്തില്‍ സിനിമയെടുത്തും മറ്റും പരിഹസിക്കുന്നതിന് നിരൂപണം എന്ന് പേര് പറയുമോ ഉസ്താദേ ..?

അങ്ങനെ എത്രയെത്ര സ്വഹീഹായ ഹദീസുകളാണ് തെരുവില്‍ സാധാരണക്കാരായ ജനങ്ങളുടെ മുന്നില്‍ ഇവര്‍ ഇവരുടെ പാര്‍ട്ടി വളര്‍ത്താന്‍ പരിഹസിച്ച് പിച്ചിക്കീറിയത്.. !! അതെല്ലാം വീക്ഷണങ്ങളിലുള്ള വൈജാത്യമാണ് നിരൂപണമാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് അലിയിപ്പിച്ചിട്ടാണ് 11 മാസത്തെ ചര്‍ച്ചക്ക് ശേഷം ഐക്യക്കല്യാണം നടത്തിയത് എങ്കില്‍ ആ ഐക്യം ഇസ്ലാമികമല്ല ഉസ്താദ് സാഹിബേ .. അതിനെ ന്യായീകരിക്കാന്‍ തൂക്കമൊപ്പിക്കാനും ശ്രമിക്കുമ്പോള്‍ വലിയ പാളിച്ചകളാണ് സംഭവിക്കുക എന്നത് കൂടി വിനയപൂര്‍വ്വം ഉണര്‍ത്തുന്നു.

എന്തായാലും NV സക്കരിയാ മൌലവി സിഹ്ര്‍ വിഷയത്തില്‍ അത്രയെങ്കിലും ഈ സമയത്ത് തുറന്ന്പറഞ്ഞതില്‍ ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു.
അല്ഹമ്ദുലില്ലാഹ് 

ഐക്യത്തിന്റെ പിന്നിലെ കുതന്ത്ര രഹസ്യങ്ങള്‍ ചുരുളഴിയുന്നു; അലിമദനിയുടെ  കൌണ്‍സില്‍ പ്രസംഗം  
https://www.youtube.com/watch?v=M1jiAp6uak4

മടവൂര്‍ വിഭാഗത്തിന്‍റെ കൌണ്‍സിലില്‍ അലി മദനി മൊറയൂര്‍ അണികള്‍ക്ക് നല്‍കിയ മറുപടിയില്‍ "നമ്മള്‍ ഇത്രയും കാലം ആയത്തും ഹദീസും ഓതി പ്രചരിപ്പിച്ച വിശ്വാസങ്ങളില്‍ ഒരു മാറ്റവും ഇല്ലായെന്നും KNM കാരുമായി ഒരു ഹുദൈബിയ സന്ധി ഉണ്ടാക്കിയിട്ടുണ്ടെന്നും അതിനാല്‍ 2 കൊല്ലം മിണ്ടാതിരിക്കണം എന്നും ആ കാലാവധിക്കുള്ളില്‍ ജം ഇയ്യത്തുല്‍ ഉലമയും മറ്റും നമ്മുടെ കയ്യില്‍ വരുമെന്നും ശേഷം നമ്മുടെ ആദര്‍ശം അവരെക്കൊണ്ട് അംഗീകരിക്കാന്‍ കഴിയും " എന്ന "ഉറപ്പ്" കൂടി കൂട്ടത്തില്‍ വായിക്കുമ്പോള്‍ സക്കരിയാ മൌലവിക്ക് കാര്യം കുറേക്കൂടി ബോധ്യപ്പെടുമെന്നും ഇനിയും അദ്ദേഹം വിഷയങ്ങളില്‍ പ്രാമാണികമായ വിലയിരുത്തലുകള്‍ നടത്തുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു ....
എന്തായാലും ,,,,,,,,
സിഹ്ര്‍ ബാധിക്കുമെന്ന് വിശ്വസിക്കുന്നവര്‍ മുശ്രിക്കുകളാണെന്ന് പറയുന്നത് ഗുരുതരമായ അതിവാദമായിരുന്നുവെന്നും സ്ഥാനമാനങ്ങള്‍ നില നിര്ത്താ നും സംഘടനാപരമായ മേല്ക്കൈ ഉണ്ടാക്കുവാനും ചിലര്‍ നടത്തിയ ഈ പ്രശ്നങ്ങള്ക്കൊ ക്കെ കാരണമെന്ന് NV സഖരിയാ മൌലവി സൂചന നല്കിനയതോടെ ഒരു മത പ്രബോധന സംഘമെന്ന നിലക്കുള്ള കോക്കസ് KNMമടവൂരി നേതൃസംഘത്തിന്റെ വിശ്വാസ്യതയുടെ ഗ്രാഫ് സ്വന്തം അണികള്ക്കിെടയിലടക്കം പൂജ്യത്തില്‍ എത്തി നില്ക്കു കയാണ്.

അണികളാവട്ടെ , എന്ത് ചോദിച്ചാലും മിണ്ടാത്ത മന്ദബുദ്ധികളായി വല്ലതും മുണ്ടിയാല്‍ തന്നെ ജിന്ന്‍ ജിന്ന്‍ എന്ന ദിക്ര്‍ ചൊല്ലി തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലായിപ്പോയി...........

ഐക്യകാരെ ഇതിന് മറുപടി പറയൂ.                                   ഹുസൈൻ സലഫി മംഗലാപുരം പ്രോഗ്രാം

https://www.youtube.com/watch?v=FQT9XV6pIPg