Friday 30 July 2021

അത്തഹിയ്യാത്തിലെ അയ്യുഹന്നബി




അത്തഹിയാത്തില്‍ അയ്യൂഹന്നബി എന്ന് പറയുന്നത് നബി(സ) യോടുള്ള ഇസ്തിഗാസയാണോ ???


മരണപ്പെട്ടുപോയ മൊയ്‌തീൻ ശൈഖിനേയും ബദ്രീങ്ങളെ യും മുനമ്പത്തെ അടിഞ്ഞീവി യേയും മറ്റ് പലരേയും വിളിച്ച് ആഗ്രഹസഫലീകരണത്തിന് വേണ്ടി തേടുന്ന മുസ്ലിയാക്കന്മാർ അവരുടെ ആ പിഴച്ച ആചാരങ്ങൾക്കും വിശ്വാസ ങ്ങൾക്കും തെളിവായി പ്രചരിപ്പിക്കാറുള്ള ഒരു തെളിവാണ് ഇത്...


എന്നാൽ ലോകപ്രസിദ്ധ പണ്ഡിതൻ ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റഹി )ഈ തരം പിഴച്ച വാദങ്ങൾ പ്രചരിപ്പിക്കുന്ന ഖബ്ർ പൂജക്കാരായ മുസ്ലിയാക്കൻ മാർക്ക് മറുപടി നൽകുന്നുണ്ട്... 


وَاسْتدلَّ جمَاعَة مِنْهُم عبد الْحق على حُصُول الِاسْتِمَاع من الْمَيِّت بمشروعية السَّلَام على الْمَوْتَى فَقَالُوا لَو لم يسمعوا السَّلَام لَكَانَ خطابهم بِهِ عَبَثا وَهُوَ بحث ضَعِيف لِأَنَّهُ يحْتَمل خلاف ذَلِك

فقد ثَبت فِي التَّشَهُّد مُخَاطبَة النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَهُوَ لَا يسمع جَمِيع ذَلِك قطعا فخطاب الْمَوْتَى بِالسَّلَامِ فِي قَول الَّذِي يدْخل الْمقْبرَة السَّلَام عَلَيْكُم أهل الْقُبُور من الْمُؤمنِينَ لَا يسْتَلْزم أَنهم يسمعُونَ ذَلِك بل هُوَ بِمَعْنى الدُّعَاء فالتقدير اللَّهُمَّ اجْعَل السَّلَام عَلَيْكُم كَمَا تقدر فِي قَوْلنَا الصَّلَاة وَالسَّلَام عَلَيْك يَا رَسُول الله فَإِن الْمَعْنى اللَّهُمَّ اجْعَل الصَّلَاة وَالسَّلَام على رَسُول الله فقد ثَبت فِي الحَدِيث الصَّحِيح فِي أَن العَبْد إِذا قَالَ السَّلَام علينا وعَلى عباد الله الصَّالِحين أصَاب كل عبد صَالح // صَحِيح // فَهُوَ خبر بِمَعْنى الطّلب فالتقدير اللَّهُمَّ سلم عَلَيْهِم وَالله أعلم

الكتاب: الإمتاع بالأربعين المتباينة السماع / ويليه أسئلة من خط الشيخ العسقلاني (1/86)

ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).


ഒരു കൂട്ടം പണ്ടിതന്മാർ  തെളിവ് പിടിച്ചിട്ടുണ്ട്, മരിച്ചവരുടെ മേല്‍ സലാം പറയല്‍ ശറഉ ആക്കിയിട്ടുണ്ടല്ലോ. അതുകൊണ്ട്  മയ്യിത്തില്‍ നിന്നും കേള്‍ക്കല്‍ സംഭവിക്കും എന്നു. "മരിച്ചവര്‍ക്ക് സലാം പറയുന്നത് കേള്‍ക്കുകയില്ലെങ്കില്‍ അവരോടു അഭിമുഖമായി സലാം പറയുന്നത് വെറുതെ അല്ലെ, എന്നതാണ് അവര്‍ പറയുന്ന ന്യായം "  ഈ ന്യായവും ന്യായീകരണവും ദുർബല മാണ്. കാരണം ഇതിനു എതിരായി സംഭവിക്കാനും സാധ്യത ഉണ്ടല്ലോ."

(തെളിവ് പറയുന്നു)

അത്തഹിയാത്തില്‍ നബി(സ) യോട് അഭിമുഖമായി ഉള്ള സംസാരം ഉണ്ടല്ലോ, എല്ലാവരുടെയും ഈ അഭിമുഖം നബി(സ) കേള്‍ക്കുന്നുണ്ടോ?  തീര്‍ച്ചയായും ഇല്ല.


 " السلام عليكم أهل القبور"

 എന്ന് സലാം പറയുന്ന ഈ വാക്ക് കൊണ്ട് മരിച്ചവരോടുള്ള അഭിമുഖം അവര്‍ കേള്‍ക്കണം എന്ന് നിര്‍ബന്ധമില്ല. മാത്രവുമല്ല ഇത് കൊണ്ടുള്ള ഉദ്ദേശം അല്ലാഹുവിനോടുള്ള ദുഅ ആണ്.

" اللهم اجعل السلام عليكم"


അള്ളാഹു നിങ്ങള്‍ക്ക് സമാധാ നം ഉണ്ടാക്കട്ടെ,

 " الصلاة والسلام عليك يا رسول الله "

എന്ന് നമ്മൾ പറയുമ്പോൾ "അല്ലാഹുവേ നീ സ്വലാത്തിനെയും സലാമിനെയും റസൂല്‍(സ) നല്‍കണേ" എന്ന നാം സങ്കല്‍പ്പിക്കുന്നത് പോലെ "

 അതുപോലെ തന്നെയാണ് കബറിങ്കല്‍ ചെന്ന് നാം സലാം പറയുമ്പോള്‍ നമ്മുടെ ഉദ്ദേശം അല്ലാഹുവിനോടുള്ള ദുഅ ആണ്.

സഹീഹ് ആയ ഹദീസില്‍ അത് സ്ഥിരപ്പെട്ടിട്ടുണ്ട്‌  അത്തഹിയാത്തില്‍ ഒരു അടിമ


 " السلام علينا وعلى عباد الله الصالحين"

എന്ന് പറഞ്ഞാല്‍ അതിന്റെ പ്രതിഫലം എല്ലാ അടിമക്കും കിട്ടും അത് എല്ലാ അടിമക്കും ഉള്ള പ്രാര്‍ത്ഥന ആണ്. എന്നല്ലാതെ എല്ലാ അടിമകളും കേള്‍ക്കും അതിനു മറുപടി തരും എന്നാ ഉദ്ദേശത്തില്‍ അല്ല.


 അതുപോലെ തന്നെ ആണ് കബറിങ്കല്‍ ചെന്ന് നാം സലാം പറയുന്നതും ഖബ്റാളികൾ കേള്‍ക്കും ഉത്തരം നല്‍കും എന്നല്ല, മറിച്ച് അതിൻറെ ഉദ്ദേശം പ്രാര്‍ത്ഥനയാണ്.



മക്ക മുശ്രിക്കുകളുടെ വിശ്വാസം1












മക്ക മുശ്രിക്കുകളുടെ വിശ്വാസം 


മക്കയിലെ മുശ്'രികുകൾ വിശ്വസിച്ചത്  അവരുടെ പങ്കാളികൾക്ക് സ്വയം കഴിവില്ലാ എന്നും, അള്ളാഹു കൊടുത്ത കഴിവാണ് അവർക്കുള്ളത് എന്നുമാണ്.   അവർ ഹജ്ജ്‌ ചെയ്യുമ്പോൾ അവരുടെ  തൽബിയത്ത് കാണുക.


عَنِ ابْنِ عَبَّاسٍ، - رضى الله عنهما - قَالَ كَانَ الْمُشْرِكُونَ يَقُولُونَ لَبَّيْكَ لاَ شَرِيكَ لَكَ - قَالَ - فَيَقُولُ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ وَيْلَكُمْ قَدْ قَدْ ‏"‏ ‏.‏ فَيَقُولُونَ إِلاَّ شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ ‏.‏ يَقُولُونَ هَذَا وَهُمْ يَطُوفُونَ بِالْبَيْت.



📚ഇബ്നു അബ്ബാസ്(റ) നിവേദനം: മുശ്’രിക്കുകൾ ഇപ്രകാരം തൽബിയത്ത് ചൊല്ലിയിരുന്നു.  "അല്ലഹുവേ നിൻറെ വിളിക്ക് ഞങ്ങളിതാ ഉത്തരം ചെയ്ത് എത്തിയിരിക്കുന്നു, *നിനക്ക് ഒരു പങ്കുകാരനുമില്ലാ*". ഇബ്നു അബ്ബാസ്(റ) പറയുന്നു: "അല്ലാഹുവിൻറെ റസൂൽ(സ) പറയുകയാണ്: "നിങ്ങള്ക്ക് നാശം! അതുമതി, അത്രമതി." എന്നാൽ മുശ്’രിക്കുകൾ  ഇപ്രകാരം കൂടി പറഞ്ഞിരുന്നു  “ഒരു പങ്കുകാരനൊഴികെ;  അവൻ നിന്ക്കുള്ളവൻ തന്നെയാണ്.  അവനെ നീ  ഉടമപ്പെടുത്തിയിരിക്കുന്നു. അവൻ ഒന്നും ഉടമപ്പെടുത്തിയിട്ടില്ലാ".  കഅബയെ ത്വവാഫ്

ചെയ്യുമ്പോഴാണവർ ഇപ്രകാരം പറഞ്ഞിരുന്നത്.

(മുസ്‌ലിം: 1185)

മക്കാമുശ്രിക്കുകളുടെ വിശ്വാസം എന്തായിര്‍ന്നു എന്ന് അള്ളാഹു തന്നെ ഖുര്‍ആനിലൂടെ പറഞ്ഞു തരുന്നു.

2.


وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ


 ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത്‌ ആരാണെന്ന്‌ നീ അവരോട്‌ ( ബഹുദൈവവിശ്വാസികളോട്‌ ) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ്‌ അവര്‍ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌? (അങ്കബൂത് -  61)


ഈ ആയതിന്റെ തഫ്സീറു കൾ  എന്താണ് പറയുന്നത് എന്നു നോകാം 


يقول تعالى مقررا أنه لا إله إلا هو ; لأن المشركين - الذين يعبدون معه غيره - معترفون أنه المستقل بخلق السموات والأرض والشمس والقمر ، وتسخير الليل والنهار ، وأنه الخالق الرازق لعباده

تفسير ابن كثير  ولءن سءلتهم من خلق


അള്ളാഹു തആല അവൻ അല്ലാതെ ആരാധ്യൻ ഇല്ല എന്നു  സ്ഥിരപ്പെടുത്തി കൊണ്ട് പറയുന്നു ,

നിച്ചയമായും  അല്ലാഹുവിനെ കൂടാതെ അള്ളാഹു അല്ലാത്തവരെയും ആരാധിച്ചിരുന്ന മുശ്രിക്കുകൾ

           ആകാശ ഭൂമികലെ സൃഷ്ടിപ്പിലും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിപ്പിലും അള്ളാഹു തനിച്ചവൻ ആണ് എന്നും  രാവിലെയും പകളിനെയും കീഴ്പ്പെടുത്തി കൊടുക്കുന്നവനും അവൻ ആണ് , തന്റെ അടിമകൾ കു സൃഷ്ടാവും ഭക്ഷണം നാലാകുന്നവനും അവൻ ആണ് എന്ന് മക്ക മുശ്രിക്കുകൾ സമ്മതിച്ചവർ ആയിരുന്നു .



معترفون أنه-------സമ്മതിച്ചവർ  ആയിരുന്നു

المستقل...... തനിച്ചവൻ


ഇമാം റാസി എന്താണ് പറയുന്നത് എന്ന് നോക്കാം

     

              

أنه تعالى لما استدل بخلق السماوات بغير عمد وبنعمه الظاهرة والباطنة بين أنهم معترفون بذلك غير منكرين له ، وهذا يقتضي أن يكون الحمد كله لله ; لأن خالق السماوات والأرض يحتاج إليه كل ما في السماوات والأرض ، وكون الحمد كله لله يقتضي أن لا يعبد غيره ، لكنهم لا يعلمون هذا

تفسير الرازى

ولءن سءلتهم من خلق السماوات

തൂണുകൾ ഇല്ലാതെ ആകാശത്തെ സൃഷ്ടിച്ചു എന്നത് കൊണ്ടും , പ്രത്യക്ഷ മായ തും പരോക്ഷമായതും ആയ നിഹ്മത്തു കലെ കൊണ്ടും അള്ളാഹു  തെളിവ് പിടിച്ചപ്പോൾ

അള്ളാഹു തആ ല വ്യക്തമാക്കി , ഖുഫ്ഫറുകൾ ഈ പറഞ്ഞ കാര്യങ്ങൾ സമ്മതിച്ചവർ ആയിരുന്നു, അവർ അതിനെ നിഷേധികാത്തവരും ആയിരുന്നു.

സ്തുതികൾ മുഴുവൻ അള്ളാഹു വിലേക് ആകണം എന്നു ഈ പറഞ്ഞതു തേടുന്നുണ്ട്,

കാരണം ആകാശ ഭൂമി കളുടെ സൃഷ്ടാവ് എന്നത് ആകാശ ഭൂമിയിലെ മുഴുവൻ വസ്തുക്കളും അവനിലേക്ക് അവിശ്യമായവരാണ് ,

സ്തുതികൾ മുഴുവൻ അല്ലാഹുവിലേക്ക് ആകുക എന്നത് അതു തേടുന്നത് അല്ലാഹു അല്ലാതെ ആരാധികപെടരുത് എന്നത് ആണ് .


لما استدل........തെളിവ് പിടിച്ചപ്പോൾ

بين...........വ്യക്തമാക്കി

غير منكرين.....നിഷേധികാത്തവർ



قوله تعالى : ولئن سألتهم أي ولئن سألتهم يا محمد من خلق السماوات والأرض ليقولن الله بين أنهم مع عبادتهم الأوثان مقرون بأن الخالق هو الله ، وإذا كان الله هو الخالق فكيف يخوفونك بآلهتهم التي هي مخلوقة لله تعالى ، وأنت رسول الله الذي خلقها وخلق [ ص: 231 ] السماوات والأرض

تفسير قرطبي


അള്ളാഹു തആല യുടെ വാക്: നി അവരോടു ചോദിച്ചാൽ അഥവാ മുഹമ്മദ് നബിയെ നി അവരോടു ചോദിച്ചാൽ , ആകാശ ഭൂമി കളുടെ സൃഷ്ട്ടാവു  ആരാണ് എന്നു അപ്പോൾ അവർ പറയും അള്ളാഹു ആണ് എന്ന്.ബിംബങ്ങളെ ഇബാധത് ചെയ്യുന്ന തോട് കൂടെ അള്ളാഹു വ്യക്തമാക്കുകയാണ് ,സൃഷ്ടാവ് അള്ളാഹു മാത്രം ആണ് എന്ന് അവർ സമ്മതിച്ചവർ ആയിരുന്നു. സൃഷ്ടാവ് അള്ളാഹു ആകുമ്പോൾ

പിന്നെ എങ്ങിനെ ആണ് സൃഷ്ടികളായ ഇല്ലാഹുകളുടെ കാര്യം പറഞ്ഞു എങ്ങിനെ ആണ് ഭയപ്പെടുത്തുന്നതു ..?

തഫ്സീർ കുർത്തുബി




3.

وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاء مَاء فَأَحْيَا بِهِ الأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ قُلِ الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لا يَعْقِلُونَ


 ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന്‌ ജീവന്‍ നല്‍കുകയും ചെയ്താരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന്‌ സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച്‌ മനസ്സിലാക്കുന്നില്ല. (അങ്കബൂത് -  63)


ഇനി ഇൗ ആയത്തിന്റെ തഫ്സീർ എന്താണ് പറയുന്നത് എന്ന് നോക്കാം 


തഫ്സീർ റാസി 


           الثاني : أن يكون المراد منه كلاما متصلا ، وهو أنهم يعرفون بأن ذلك من الله ويعترفون ولا يعملون بما يعلمون ، وأنت تعلم وتعمل فكذلك المؤمنون بك فقل الحمد لله وأكثرهم لا يعقلون أن الحمد كله لله فيحمدون غير الله على نعمة هي من الله

تفسير الرازى ولئن سءلتهم من نزل

ഇതെല്ലാം അല്ലാഹു വിൽ നിന്നും അണ് (മക്കഎന്ന് അവർ മുശ്രിക്കുകൾ) അറിഞ്ഞവർ ആയിരുന്നു ,  എന്ന് അവർ സമ്മതിച്ചവരും ആയിരുന്നു.


ഇനി അലഹംദു ലില്ല എന്നു പറയാൻ പറഞ്ഞതു എന്താണെന്ന് നോകാം

قل الحمد لله أي على ما أوضح من الحجج والبراهين على قدرته . وقيل : الحمد لله على إقرارهم بذلك . وقيل : على إنزال الماء وإحياء الأرض .

قرطبي ولءن سءلتهم من نزل


ഒന്നാമത്തെ കാര്യം ,അല്ലാഹു വിന്റെ കഴിവിന്റെ മേലിൽ തെളിവുകളും ലക്ഷ്യങ്ങളും വ്യക്തമാക്കിയത്തിന്ടെ മേലിൽ അല്ലാഹുവിനു സ്തുതി

രണ്ടാമത്തെ തു അവർ ആ കാര്യം സമ്മതിച്ചതിന്ടെ മേലിൽ അല്ലാഹുവിനു സ്തുതി

മൂന്നാമത്തേത് വെള്ളം ഇറക്കി തന്നതിലും ഭൂമി സജീവ മാക്കി തന്നതിലും അല്ലാഹുവിനു സ്തുതി

(തഫ്സീറു കുർത്തുബി)


( ولئن سألتهم من خلق السماوات والأرض ليقولن الله قل الحمد لله ) [ أي : إذ قامت عليكم الحجة باعترافكم ]

سورة لقمان  ابن كثير

നിങ്ങൾ ഈ കാര്യം സമ്മതിച്ചിട്ടുണ്ട് എന്നു നിങ്ങളുടെ  മേൽ തെളിവുകൾ നിന്ന സ്ഥിതിക്ക് അൽഹംദുലില്ലാഹ് എന്നു പറയുന്നത്

(ഇബ്നു കസീർ )

الآية متعلقة بما قبلها من وجهين :


أحدهما : أنه تعالى لما استدل بخلق السماوات بغير عمد وبنعمه الظاهرة والباطنة بين أنهم معترفون بذلك غير منكرين له ، وهذا يقتضي أن يكون الحمد كله لله ; لأن خالق السماوات والأرض يحتاج إليه كل ما في السماوات والأرض ، وكون الحمد كله لله يقتضي أن لا يعبد غيره ، لكنهم لا يعلمون

تفسير الرازى سورة لقمان



 وَمَا يُؤْمِنُ أَكْثَرُهُمْ بِاللّهِ إِلاَّ وَهُم مُّشْرِكُونَ


അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത്‌ അവനോട്‌ ( മറ്റുള്ളവരെ ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട്‌ മാത്രമാണ്‌.  (യുസഫ് -  106)


ഈ ആയതിന്റെ തഫ്സീർ എന്താണ് പറയുന്നത്

1.ഇബ്നു കസീർ :

وقوله : ( وما يؤمن أكثرهم بالله إلا وهم مشركون ) قال ابن عباس : من إيمانهم ، إذا قيل لهم : من خلق السموات ؟ ومن خلق الأرض ؟ ومن خلق الجبال ؟ قالوا : " الله " ، وهم مشركون به . وكذا قال مجاهد ، وعطاء وعكرمة ، والشعبي ، .........

ابن كثير


ഇബ്നു അബ്ബാസ് പറയുന്നു , പർവ്വതങ്ങളെ ആരാണ് സൃഷ്ഠിച്ചത് , ഭൂമി യെ ആരാണ് സൃഷ്ടിച്ചത് , അവകാശങ്ങളെ ആരാണ് സൃഷ്ടിച്ചത് എന്നു ചോദിച്ചാല് അള്ളാഹു ആണ് എന്ന് പറയുന്നത് അവരുടെ ഈമാനിൽ പെട്ട കാര്യം ആക്കുന്നു, ഈ സ്ഥിതിയിൽ അല്ലാഹുവിന് പങ്കുചേക്കുന്നവർ ആണ് , അപ്രകാരം ആണ് മുജാഹിദ് രഹിമഹുല്ല, അതാഹു ഇക്കിരിമ, ഷഹബി,എന്നിവർ പറഞ്ഞത് .



തഫ്സീറു ത്വബ്‌രി:

19956 - حدثنا أبو كريب , قال: حدثنا وكيع , عن إسرائيل , عن جابر , عن عامر، وعكرمة: ( وما يؤمن أكثرهم بالله ) الآية , قالا يعلمون أنه ربُّهم , وأنه خلقهم , وهم يشركون به. (4)

تفسير الطبرى

അബുകുറയ്ബ് ഉദ്ധരിക്കുന്നു , അദ്ദേഹം വകിഹ് എന്ന ആളിൽ നിന്നും അദ്ദേഹം ഇസ്രഹീൽ നിന്നും , അദ്ദേഹം ജാബിരിൽ നിന്നും അദ്ദേഹം അമിരിൽ നിന്നും അദ്ദേഹം ഇക്കിരിമായിൽ നിന്നും , അവർ (മക്ക മുശ്രിക്കുകൾ ) അവർ അല്ലാഹുവിനെ റബ്ബ് ആണെന്ന് അറിഞ്ഞവർ ആയിരുന്നു അവരെ സൃഷ്ടിച്ചവർ ആണെന്ന് അറിഞ്ഞവർ ആയിരുന്നു എന്നിട്ടും അവർ അല്ലാഹുവിൽ ശിർക്ക് വച്ചവർ ആയിരുന്നു .


തഫ്സീർ കുർത്തുബി:

قوله تعالى : وما يؤمن أكثرهم بالله إلا وهم مشركون نزلت في قوم أقروا بالله خالقهم وخالق الأشياء كلها ، وهم يعبدون الأوثان ; قاله الحسن ، ومجاهد وعامر والشعبي وأكثر المفسرين 

تفسير قرطبى    


അള്ളാഹു താഹാല യുടെ വാകു :

അവരെയും എല്ലാത്തിനെയും സൃഷ്ടിച്ചത് അള്ളാഹു ആണ് എന്ന് സമ്മതിച്ച ഒരു ജനതയുടെ മേല് ആണ് ഈ ആയതു ഇറങ്ങുന്നത് , എന്നിട്ടും അവർ ബിംബങ്ങളെ ആരാധിക്കുന്നവർ ആണ് ഈ ആപിപ്രായം ഇമാം ഹസൻ പറഞ്ഞു ,മുജാഹിദും ആമിറും , ശഹാബി കൂടുതൽ മുഫസ്സിറുകളും ഇതാണ് പറയുന്നത് .


തഫ്സീറു റാസി :

أما قوله : ( وما يؤمن أكثرهم بالله إلا وهم مشركون ) فالمعنى : أنهم كانوا مقرين بوجود الإله بدليل قوله : [ ص: 179 ] ( ولئن سألتهم من خلق السماوات والأرض ليقولن الله ) ( لقمان : 25 ) إلا أنهم كانوا يثبتون له شريكا في المعبودي

تفسير الرازي


അവർ ഒരു ഇല്ലാഹുണ്ട് എന്നതിൽ അവർ സമ്മതിച്ചവർ ആയിരുന്നു , അതിനു തെളിവ് അള്ളാഹു താഹാല യുടെ വാക്ക് ആണ് (ലുക്മാൻ 25).


തഫ്സീർ റാസി:


وعنه أيضا أن أهل مكة قالوا : الله ربنا وحده لا شريك له ؛ الملائكة بناته ، فلم يوحدوا ، بل أشركوا ، وقال عبدة الأصنام : ربنا الله وحده ، والأصنام شفعاؤنا عنده

تفسير الرازى وما يؤمن اكثرهم،

  മക്ക കാർ പറഞ്ഞു , ഞങ്ങളുടെ രക്ഷിതാവ് അള്ളാഹു ആണ് , അവനു യതോരു പങ്കുകരും ഇല്ല , മലക്കുകൾ അല്ലഹു വിന്ടെ പെണ്മക്കൾ ആണ് എന്നും

അവർ അള്ളാഹു വിനേ ഏകനായി കണ്ടില്ല, അവർ ശിർക്ക് വച്ചു ,

വിഗ്രഹ ആരാധകർ പറഞ്ഞത് ,ഞങ്ങളുടെ റബ്ബ് അള്ളാഹു ആണ് അവൻ ഏകനാണ് , വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുക്കൽ നഗൾക്കുള്ള ശുപാര്ശകർ ആണ് എന്നും



 وَيَعْبُدُونَ مِن دُونِ اللّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـؤُلاء شُفَعَاؤُنَا عِندَ اللّهِ


അല്ലാഹുവിന്‌ പുറമെ, അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ ( ആരാധ്യര്‍ ) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു.    (യൂനുസ് -  18)


 ഇമാം റാസി (റ):


أَنَّهُ مَتَى مَاتَ مِنْهُمْ رَجُلٌ كَبِيرٌ يَعْتَقِدُونَ فِيهِ أَنَّهُ مُجَابُ الدَّعْوَةِ وَمَقْبُولُ الشَّفَاعَةِ عِنْدَ اللَّهِ تَعَالَى اتَّخَذُوا صَنَمًا عَلَى صُورَتِهِ يَعْبُدُونَهُ عَلَى اعْتِقَادِ أَنَّ ذَلِكَ الْإِنْسَانَ يَكُونُ شَفِيعًا لَهُمْ يَوْمَ الْقِيَامَةِ عِنْدَ اللَّهِ تَعَالَى عَلَى مَا أَخْبَرُ اللَّهُ تَعَالَى عَنْهُمْ بِهَذِهِ الْمَقَالَةِ فِي قَوْلِهِ: هؤُلاءِ شُفَعاؤُنا عِنْدَ اللَّهِ[يُونُسَ: 18]


അവരില്‍ നിന്നും ഒരു വലിയ മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ ആ മനുഷ്യനില്‍ അവര്‍ വിശ്വസിച്ചിരുന്നു അല്ലാഹുവിന്റെ അടുക്കല്‍ പാരത്രീക ലോകത്ത് ഈ മനുഷ്യന്‍ അവരുടെ ശുപാര്‍ഷകന്‍ ആവുമെന്ന വിശ്വാസത്താല്‍ ആണ് ആ മനുഷ്യനെ അവര്‍ ആരാധിച്ചത്.


 ഇമാം റാസി (റ):


الْقَوْمُ كَانُوا مُعْتَرِفِينَ بِوُجُودِ اللَّه تَعَالَى كَمَا قَالَ: وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّماواتِ وَالْأَرْضَ لَيَقُولُنَّ اللَّهُ [لُقْمَانَ: 25] وَمَا أَطْلَقُوا لَفْظَ اللَّه عَلَى أَحَدٍ سِوَى اللَّه سُبْحَانَهُ، كَمَا قَالَ تَعَالَى: هَلْ تَعْلَمُ لَهُ سَمِيًّا

الكتاب: مفاتيح الغيب = التفسير الكبير

الرَّازي، فخر الدين (544 - 606هـ، 1150 - 1210م).


ഇമാം റാസി പറയുന്നു : അവരുടെ ഒരു ഇലാഹിനെയും അവര്‍ അല്ലാഹു എന്ന് പേരിട്ടു വിളിച്ചിട്ടില്ല.


                   

 أَلَا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاء مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ


അറിയുക: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ ( പറയുന്നു: ) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും    (സുമര്‍ -  3)


(قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ أَمَّنْ يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ)

[Surat Yunus 31]


ചോദിക്കുക: ആകാശഭൂമികളില്‍ നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്നത് ആരാണ്? കേള്‍വിയും കാഴ്ചയും ആരുടെ അധീനതയിലാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെയും ജീവനുള്ളതില്‍നിന്ന് ജീവനില്ലാത്തതിനെയും പുറത്തെടുക്കുന്നതാരാണ്? കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നതാരാണ്? അവര്‍ പറയും: "അല്ലാഹു.” അവരോടു ചോദിക്കുക: "എന്നിട്ടും നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ?”


തഫ്സീർ റാസി:

وقال الفخرالرازي في ( 17/86) في تفسير قوله تعالى ( قل من يرزقكم من السماء والارض ... ) يونس

" وهذا يدل على ان المخاطبين بهذا الكلام كانوا يعرفون الله ويقرون به ، وهم الذين قالوا في عبادتهم للأصنام انها تقربهم الى الله زلفى ، وانهم شفعاؤنا عند الله

وكانوا يعلمون ان هذه الأصنام لا تنفع ولا تضر فعند ذلك قال الرسول عليه السلام (فقل افلا تتقون ) يعني : افلا تتقون ان تجعلوا هذه الاوثان شركاء لله في المعبودية ، مع اعترافكم بأن كل الخيرات في الدنيا والآخرة انما تحصل من رحمة الله واحسانه ، واعترافكم بأن هذه الأوثان لا تنفع ولا تضر ألبتة " انتهى


ഇതു അറിയിക്കുന്നത് അല്ലാഹുവിണ്ടെ ഈ വചനം കൊണ്ടു  അഭിസംബോധന ചെയ്യപ്പെട്ട ആളുകൾ അവർ അള്ളാഹു വിനെ അറിയുന്നവർ ആയിരുന്നു . അവർ സമ്മതിച്ചവരും ആയിരുന്നു

വിഗ്രഹാരാധനയുടെ വിഷയത്തിൽ അവർ പറയുന്നത് അവർ അല്ലാഹുവിലേക് സാമിപ്യം ഉണ്ടാക്കി തരുവാൻ വേണ്ടി ആണ് അവർ ഇബാധത് എടുക്കുന്നത് , അവർ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ കാർ ആണ് എന്നും ആണ് പറഞ്ഞതു ,.

ഈ വിഗ്രഹങ്ങൾ ഉപകരമോ ഉപദ്രവമോ വരുത്തുകയില്ല എന്നു അവർ അറിഞ്ഞവർ ആയിരുന്നു .ഈ സമയത്തു റസൂൽ (സ) പറയും

(നിങ്ങൾ സൂക്ഷമത പാലിക്കുന്നില്ലേ)

ഉദ്ദേശം നിങ്ങൾ അൽഹുവിനുള്ള ഇബാധത്തിൽ ഈ ബിംബങ്ങളെ പങ്കാളികളാകുന്നതിൽ നിന്നും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ ..?


ദുനിയാവിലെ യും ആഖിരത്തിലെയും എല്ലാ നന്മകളും ഉണ്ടാകുന്നത് അല്ലാഹുവിന്റെ കാറുണ്ണ്യ ത്തിൽ നിന്നും ഗുണത്തിൽ നിന്നും ആണ് എന്ന് സമ്മതികളോട് കൂടെ,  വിഗ്രഹങ്ങൾ ഒരിക്കലും ഉപകരമോ ഉപദ്രവമോ ചെയ്യുകയില്ല എന്നു സമ്മതികലോട് കൂടെ

നിങ്ങൾ സൂക്ഷ്മത പാലിക്കുന്നിലെ എന്നാണ് നബി സ ചോദിക്കുന്നത്



  فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ



"എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനെ വിളിച്ച്‌ പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ അവരെ അവന്‍ കരയിലേക്ക്‌ രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു (അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്തിക്കുന്നു)" (ഖുര്‍ആന്‍ 29:65)



وَجَعَلُوا لِلَّهِ شُرَكَاءَ الْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا لَهُ بَنِينَ وَبَنَاتٍ بِغَيْرِ عِلْمٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يَصِفُونَ


 എന്നിട്ടും അവര്‍ ജിന്നുകളെ അല്ലാഹുവിന്റെ പങ്കാളികളാക്കുന്നു. എന്നാല്‍ അവനാണ് ജിന്നുകളെ സൃഷ്ടിച്ചത്. ഒരു വിവരവുമില്ലാതെ അവരവന് പുത്രന്മാരെയും പുത്രിമാരെയും സങ്കല്‍പിക്കുന്നു. അവനാകട്ടെ അവരുടെ വിവരണങ്ങള്‍ക്കെല്ലാം അതീതനും പരിശുദ്ധനുമത്രെ.


ഷാഫി മദഹബിലെ   ഇമാം മക്രീസി (റ):





ولا ريب أن توحيد الربوبية لم ينكره المشركون، بل أقرّوا بأنه سبحانه وحده خالقهم، وخالق السموات والأرض، والقائم بمصالح العالم كله، وإنما أنكروا توحيد الإلهيّة والمحبّة.

تجريد التوحيد للإمام المقريزي ص: (٧)


യാതൊരു സംശയവുമില്ല, മുശ്രിക്കുകള്‍ തൌഹീദുല്‍ റബൂബീയത്തിനെ നിഷേധിച്ചിരുന്നില്ല. മാത്രവുമല്ല അല്ലാഹുവാണ് നമ്മെ ശ്രിഷ്ടിച്ചത് എന്ന് അവര്‍ അങ്ങീകരിച്ചിരുന്നു.  ആകാശ ഭൂമികളുടെ ശ്രിഷ്ടാവ് അള്ളാഹു ആണ് എന്നും ഈ ലോകത്തിലെ സകല നന്മകളും നിലനിര്‍ത്തുന്നവന്‍ അള്ളാഹു ആണ് എന്നും അവര്‍ അന്ഗീകരിച്ചിരുന്നു. തൌഹീദുല്‍ ഉലൂഹീയത്തു ആയിരുന്നു അവര്‍ നിഷേധിച്ചതു





ഇസ് ലാമിക വിശ്വാസത്തിന്റെ ആണിക്കല്ലാണ് തൗഹീദ് അഥവാ لا اله الا الله എന്നത്. الله അല്ലാതെ ആരാധനക്കർഹനായി മറ്റാരും ഇല്ല എന്ന ഈ തത്വം പഠിപ്പിക്കുവാനാണ് പ്രവാചകരെല്ലാം നിയോഗിതരായത്. പ്രവാചകൻ മുഹമ്മദ് (ﷺ) നിയോഗിക്കപ്പെട്ട കാലഘട്ടത്തിലെ ബഹുദൈവാരാധകർ ഈ തൗഹീദിന് വിരുദ്ധമായി الله വിന് പുറമെ മറ്റു ആളുകളെയും ആരാധിച്ചു പോന്നു.എന്നാൽ ഈ ലോകത്തെ നിയന്ത്രിക്കുന്നതും ,മഴ വർഷിപ്പിക്കുന്നതും ,ഭക്ഷണം തരുന്നതുമായ റബ്ബ് ഒന്നേ ഉള്ളൂ എന്ന സൃഷ്ടികർതൃത്വത്തിലുള്ള ഏകത്വം അഥവാ توحيد الربوبية യെ അവർ അംഗീകരിച്ചിരുന്നു.എന്നാൽ അതോടൊപ്പം  ആരാധനയിലുള്ള ഏകത്വത്തെ ( توحيد الألوهية )നിഷേധിക്കുകയും ചെയ്തു. ഇന്ന് നമുക്കിടയിലും ശിർക്ക് പരത്തുന്ന ആളുകൾ ഇതേ വിശ്വാസം തന്നെയാണ് വച്ചു പുലർത്തുന്നത്.


മക്കാ മുശ് രിക്കുകൾക്ക് സംഭവിച്ച ഈ വലിയ പിഴവിനെ മനസ്സിലാക്കണമെങ്കിൽ അവരുടെ വിശ്വാസം എന്ത് എന്നും അതിനെതിരെ മുഹമ്മദ് നബിﷺ പഠിപ്പിച്ച തൗഹീദ് എന്തായിരുന്നു എന്നും കൃത്യമായി പ്രമാണങ്ങളിലൂടെ അറിയേണ്ടതുണ്ട്. അതിന് നമ്മെ സഹായിക്കുന്ന ഗ്രന്ഥമാണ് ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹാബിന്റെ *القواعد الاربع*  അഥവാ *നാല് അടിസ്ഥാന തത്വങ്ങൾ* എന്ന ഗ്രന്ഥം .


വിശുദ്ധ ഖുർആന്റെയും ,ഹദീസിന്റെയും തെളിവുകൾ  സലഫു സ്വാലിഹീങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ വിവരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ.


ഒന്നാമത്തെ തത്വം:


*ഏതൊരു കാഫിറുകളോട് മുഹമ്മദ് നബി ﷺയുദ്ധം ചെയ്തുവോ ആ കാഫിറുകൾ الله ആണ് സ്രഷ്ടാവും, ഭക്ഷണം തരുന്നവനും, കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നും വിശ്വസിച്ചിരുന്നു എങ്കിലും ആ വിശ്വാസം കൊണ്ട് മാത്രം അവർ മുസ് ലിംകളായില്ല.*


ഇതിന്റെ തെളിവുകൾ:


തെളിവ് 1:


قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ أَمَّنْ يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

[Sura Yunus, Ayah 31]


തെളിവ് 2 :


وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌?

[Sura Az-Zukhruf, Ayah 87]


തെളിവ് 3 :


وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്‌) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌?


[Sura Al-Ankabut, Ayah 61]


*ആരാണ് നിങ്ങളെ സൃഷ്ടിക്കുന്നതും ,പരിപാലിക്കുന്നതും എന്നെല്ലാമുള്ള ചോദ്യത്തിന് الله ആണ് അതെല്ലാം ചെയ്യുന്നത് എന്ന് മക്കാ മുശ്‌രിക്കുകൾ പറയും എന്ന് الله തന്നെ പറയുന്ന ആയത്തുകളാണ് മേൽ വിവരിച്ചത്.ഇത് പോലെയുള്ള ആയത്തുകൾ ഇനിയും ഖുർആനിൽ കാണാവുന്നതാണ്.*


തെളിവ് 4:


മക്കാ മുശ്‌രിക്കുകളുടെ ജാഹിലിയത്തിലെ ഹജ്ജിന്റെ  തൽബിയത്ത്  .( മുസ് ലിം, കിതാബുൽ ഹജ്ജ്)

 (لَبَّيۡكَ الّلهُمَّ لَبَّيۡك، لَبَّيك، لاشريك لك إلا شريكًا هو لك. تملكه وما ملَك).

റബ്ബേ നിന്റെ വിളിക്ക് ഉത്തരം നൽകി ഞങ്ങളെത്തിയിരിക്കുന്നു .. നിനക്കൊരു പങ്കുകാരനുമില്ല, ഒരു പങ്കുകാരനൊഴികെ - അവൻ നിനക്കുള്ളതാണ്. അവന്റെയും ,അവൻ എന്തിനെയൊക്കെ ഉടമപ്പെടുത്തിയിരിക്കുന്നുവോ അതിന്റെയും ഉടമസ്ഥൻ നീ ആണ്.


*മക്കാ മുശ്‌രിക്കുകളുടെ ഈ തൽബിയത്തിൽ നിന്ന് വ്യക്തമാവുന്ന കാര്യങ്ങൾ:*


*1>അവർ الله വിൽ വിശ്വസിച്ചിരുന്നു.*


 *2>അവരുടെ ആരാധ്യർ ( പങ്കുകാർ) സ്വയം കഴിവുള്ളവർ ആണെന്ന വിശ്വാസം അവർക്കുണ്ടായിരുന്നില്ല*


*3>അവരുടെ ആരാധ്യർ ( പങ്കുകാർ) الله വിന്റെ കീഴിലും അധീനത്തിലും ഉള്ള പങ്കുകാരാണ് എന്ന വിശ്വാസക്കാരായിരുന്നു അവർ.*


തെളിവ് 5:


ബദ്റിന്റെ ദിവസം അബൂജഹൽ  الله വോട്  പ്രാർത്ഥിച്ചത് സൂറ:അൻഫാലിൽ  വിവരിക്കുന്നുണ്ട്

.وَإِذْ قَالُوا اللَّهُمَّ إِنْ كَانَ هَٰذَا هُوَ الْحَقَّ مِنْ عِنْدِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ

അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക.)

[Sura Al-Anfal, Ayah 32 ]


ബുഖാരി ഇമാം ഈ സംഭവം സ്വഹീഹിൽ 4648 നമ്പർ ഹദീസായി  റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഇതും മക്കാ മുശ്‌രിക്കുകൾക്ക് الله വിൽ വിശ്വാസമുണ്ടായിരുന്നു എന്നതിന് തെളിവാണ്.


തെളിവ് 6:


ഹുദൈബിയ സന്ധിയിൽ ശത്രുക്കളുടെ ഭാഗത്ത് നിന്ന് സുഹൈൽ ബ്നു അംറും മുസ്ലിംകളുടെ ഭാഗത്ത് നിന്ന് (رضي الله عنه)على യും എഴുതിത്തയ്യാറാക്കിയ സന്ധിയിൽ രണ്ട് കൂട്ടരും പരസ്പര സമ്മതത്തോടെ എഴുതി തുടങ്ങാൻ തിരഞ്ഞെടുത്ത വാചകം

باسمك اللهم

അല്ലാഹുവേ ,നിന്റെനാമത്തിൽ


എന്നായിരുന്നു. ഇതും മക്കാ മുശ്‌രിക്കുകൾ الله വിൽ വിശ്വസിച്ചു എന്നതിന്റെ തെളിവാണ്.


തെളിവ് 7:


മക്കാ മുശ്‌രിക്കുകൾ പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ الله വോട് മാത്രം പ്രാർത്ഥിച്ചിരുന്നതായി ഖുർആൻ :

فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ



എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു.

[Sura Al-Ankabut, Ayah 65]


തെളിവ് 8:


ഉമർ (റ) ജാഹിലിയ്യത്തിൽ മസ്ജിദുൽ ഹറാമിൽ ഒരു ദിവസം  اعتكاف ഇരിക്കാൻ നേർച്ചയാക്കിയത് താൻ മുസ് ലിമായ ശേഷം റസൂൽ ﷺയോട് പറഞ്ഞപ്പോൾ ആ നേർച്ച നിറവേറ്റാൻ നബിﷺ നിർദേശിച്ച ഹദീസ് അവർ الله വിന് നേർച്ച നേർന്നിരുന്നു എന്ന് വ്യക്തമാക്കുന്നു. മാത്രമല്ല അവരുടെ നേർച്ചയെ കുറിച്ച് സൂറത്തുൽ അൻആമിൽ الله പറയുന്നതും അവരുടെ الله വിനായുള്ള നേർച്ചക്ക് തെളിവാണ്.


وَجَعَلُوا لِلَّهِ مِمَّا ذَرَأَ مِنَ الْحَرْثِ وَالْأَنْعَامِ نَصِيبًا فَقَالُوا هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَائِنَا ۖ فَمَا كَانَ لِشُرَكَائِهِمْ فَلَا يَصِلُ إِلَى اللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَائِهِمْ ۗ سَاءَ مَا يَحْكُمُونَ

അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്‌. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം!

[Sura Al-An'am, Ayah 136]


തെളിവ് 9:


നിങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്നത് الله വാണ് എന്ന് നിങ്ങൾക്ക് അറിവുണ്ടായിരിക്കേ നിങ്ങൾ അവന് സമൻമാരെ ഉണ്ടാക്കരുത് എന്ന് സൂറത്തുൽ ബഖറയിൽ الله പറയുന്നു.


الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ ۖ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ


നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (റബ്ബിനെ നിങ്ങൾ ആരാധിക്കുക). അതിനാല്‍ (ഇതെല്ലാം) *അറിഞ്ഞ്കൊണ്ട്* നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌.

[Sura Al-Baqarah, Ayah 22]


ഇവിടെ "നിങ്ങൾ *അറിഞ്ഞ്കൊണ്ട്* ''എന്ന പ്രയോഗം അവർക്ക് ഇതെല്ലാം ചെയ്യുന്നവൻ الله ആണ് എന്ന അറിവുണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.


 ഇതിന് പുറമെയും ഒരുപാട് തെളിവുകൾ ഈ വിഷയത്തിൽ കാണാവുന്നതാണ്.



ഇത്രയ്ക്കധികം തെളിവുകൾ ഉണ്ടെങ്കിലും അതൊന്നും ചെവി കൊള്ളാതെ  ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മക്കാ   മുശ്‌രിക്കുകൾക്ക്  അല്ലാഹു വിന്റെ റുബൂബിയ്യത്തിൽ( സൃഷ്ടി - പരിപാലനം) വിശ്വാസമില്ലായിരുന്നു എന്ന് തെളിയിക്കാനും, അത് വഴി തങ്ങളുടെ ശിർക്കിനെ ന്യായീകരിക്കുന്നതിനും വേണ്ടി ന്യായങ്ങൾ നിരത്തുന്ന ബാത്വിലിന്റെ കക്ഷികൾ കേരളത്തിലും ധാരാളമാണ്. അവരുടെ മുടന്തൻ ന്യായങ്ങളും അവയ്ക്ക് പ്രമാണികരായ മുഫസ്സിറുകളുടെ തഫ്സീറിൽ നിന്നുമുള്ള മറുപടികളുമാണ് അടുത്ത നോട്സിൽ ..

 ان شاء الله




ഷാഫി മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതന്‍ ഇമാം മക്രിസി പറയുന്നത് സമസ്ത ശിയാക്കൾ ശരിക്കും വായിക്കുക



 والنّاس في هذا الباب - أعني: زيارة القبور - على ثلاثة أقسام:

قوم يزورون الموتى فيدعون لهم. وهذه هي الزّيارة الشرعيّة.

وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة.

وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: "اللهم لا تجعل قبري وثنا يعبد"، وهؤلاء هم المشركون في الربوبيّة.

الكتاب: تجريد التوحيد المفيد (1/20)

المقريزي (766 - 845 هـ = 1365 - 1441 م)

ഈ വിഷയത്തില്‍ ജനങ്ങള്‍ - അതായത് ഖബര്‍ സന്ദര്‍ശിക്കുന്ന വിഷയത്തില്‍ 3 വിഭാഗം ആണുള്ളത്:

ചില ആളുകള്‍ മരിച്ചവരെ സന്ദര്‍ശിക്കും അവര്‍ക്ക് വേണ്ടി ദുഅ ചെയ്യും. അത് ശറഈആയ സിയാറത്ത് ആണ്.

ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരെകൊണ്ട് ദുഅ ചെയ്യും അവര്‍ ഉലൂഹീയത്തില്‍ ശിര്‍ക്ക് ചെയ്തവര്‍ ആണ്.

ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരോടു തന്നെ പ്രാര്‍ത്തിക്കും അല്ലാഹുവിന്‍റെ റസൂല്‍(സ) പറഞ്ഞു "അല്ലാഹുവേ എന്‍റെ ഖബറിടത്തെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ" ഇവര്‍ റുബൂബീയതില്‍ ശിര്‍ക്ക് വെക്കുന്ന ആളുകള്‍ ആണ്.

Khaleel ansari at 7:46 AM

Share

No comments:

Post a Comment

Home

View web version

About Me

Khaleel ansari

View my complete profile

Powered by Blogger.

AHLUSUNNA - VIMARSHANAGAL


Thursday, May 24, 2018

മക്ക മുശ്രിക്കുകൾ

1.   മക്കാ മുശ്'രികുകൾ വിശ്വസിച്ചത്  അവരുടെ പങ്കാളികൾക്ക് സ്വയം കഴിവില്ലാ എന്നും, അള്ളാഹു കൊടുത്ത കഴിവാണ് അവർക്കുള്ളത് എന്നുമാണ്.    അവരുടെ  തൽബിയത്ത് കാണുക.


عَنِ ابْنِ عَبَّاسٍ، - رضى الله عنهما - قَالَ كَانَ الْمُشْرِكُونَ يَقُولُونَ لَبَّيْكَ لاَ شَرِيكَ لَكَ - قَالَ - فَيَقُولُ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ وَيْلَكُمْ قَدْ قَدْ ‏"‏ ‏.‏ فَيَقُولُونَ إِلاَّ شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ ‏.‏ يَقُولُونَ هَذَا وَهُمْ يَطُوفُونَ بِالْبَيْت.



📚ഇബ്നു അബ്ബാസ്(റ) നിവേദനം: മുശ്’രിക്കുകൾ ഇപ്രകാരം തൽബിയത്ത് ചൊല്ലിയിരുന്നു.  "അല്ലഹുവേ നിൻറെ വിളിക്ക് ഞങ്ങളിതാ ഉത്തരം ചെയ്ത് എത്തിയിരിക്കുന്നു, *നിനക്ക് ഒരു പങ്കുകാരനുമില്ലാ*". ഇബ്നു അബ്ബാസ്(റ) പറയുന്നു: "അല്ലാഹുവിൻറെ റസൂൽ(സ) പറയുകയാണ്: "നിങ്ങള്ക്ക് നാശം! അതുമതി, അത്രമതി." എന്നാൽ മുശ്’രിക്കുകൾ  ഇപ്രകാരം കൂടി പറഞ്ഞിരുന്നു  “ഒരു പങ്കുകാരനൊഴികെ;  അവൻ നിന്ക്കുള്ളവൻ തന്നെയാണ്.  അവനെ നീ  ഉടമപ്പെടുത്തിയിരിക്കുന്നു. അവൻ ഒന്നും ഉടമപ്പെടുത്തിയിട്ടില്ലാ".  കഅബയെ ത്വവാഫ്

ചെയ്യുമ്പോഴാണവർ ഇപ്രകാരം പറഞ്ഞിരുന്നത്.

(മുസ്‌ലിം: 1185)

മക്കാമുശ്രിക്കുകളുടെ വിശ്വാസം എന്തായിര്‍ന്നു എന്ന് അള്ളാഹു തന്നെ ഖുര്‍ആനിലൂടെ പറഞ്ഞു തരുന്നു.

2.


وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ


 ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത്‌ ആരാണെന്ന്‌ നീ അവരോട്‌ ( ബഹുദൈവവിശ്വാസികളോട്‌ ) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ്‌ അവര്‍ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌? (അങ്കബൂത് -  61)


ഈ ആയതിന്റെ തഫ്സീറു കൾ  എന്താണ് പറയുന്നത് എന്നു നോകാം 


يقول تعالى مقررا أنه لا إله إلا هو ; لأن المشركين - الذين يعبدون معه غيره - معترفون أنه المستقل بخلق السموات والأرض والشمس والقمر ، وتسخير الليل والنهار ، وأنه الخالق الرازق لعباده

تفسير ابن كثير  ولءن سءلتهم من خلق


അള്ളാഹു തആല അവൻ അല്ലാതെ ആരാധ്യൻ ഇല്ല എന്നു  സ്ഥിരപ്പെടുത്തി കൊണ്ട് പറയുന്നു ,

നിച്ചയമായും  അല്ലാഹുവിനെ കൂടാതെ അള്ളാഹു അല്ലാത്തവരെയും ആരാധിച്ചിരുന്ന മുശ്രിക്കുകൾ

           ആകാശ ഭൂമികലെ സൃഷ്ടിപ്പിലും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിപ്പിലും അള്ളാഹു തനിച്ചവൻ ആണ് എന്നും  രാവിലെയും പകളിനെയും കീഴ്പ്പെടുത്തി കൊടുക്കുന്നവനും അവൻ ആണ് , തന്റെ അടിമകൾ കു സൃഷ്ടാവും ഭക്ഷണം നാലാകുന്നവനും അവൻ ആണ് എന്ന് മക്ക മുശ്രിക്കുകൾ സമ്മതിച്ചവർ ആയിരുന്നു .



معترفون أنه-------സമ്മതിച്ചവർ  ആയിരുന്നു

المستقل...... തനിച്ചവൻ


ഇമാം റാസി എന്താണ് പറയുന്നത് എന്ന് നോക്കാം

     

              

أنه تعالى لما استدل بخلق السماوات بغير عمد وبنعمه الظاهرة والباطنة بين أنهم معترفون بذلك غير منكرين له ، وهذا يقتضي أن يكون الحمد كله لله ; لأن خالق السماوات والأرض يحتاج إليه كل ما في السماوات والأرض ، وكون الحمد كله لله يقتضي أن لا يعبد غيره ، لكنهم لا يعلمون هذا

تفسير الرازى

ولءن سءلتهم من خلق السماوات

തൂണുകൾ ഇല്ലാതെ ആകാശത്തെ സൃഷ്ടിച്ചു എന്നത് കൊണ്ടും , പ്രത്യക്ഷ മായ തും പരോക്ഷമായതും ആയ നിഹ്മത്തു കലെ കൊണ്ടും അള്ളാഹു  തെളിവ് പിടിച്ചപ്പോൾ

അള്ളാഹു തആ ല വ്യക്തമാക്കി , ഖുഫ്ഫറുകൾ ഈ പറഞ്ഞ കാര്യങ്ങൾ സമ്മതിച്ചവർ ആയിരുന്നു, അവർ അതിനെ നിഷേധികാത്തവരും ആയിരുന്നു.

സ്തുതികൾ മുഴുവൻ അള്ളാഹു വിലേക് ആകണം എന്നു ഈ പറഞ്ഞതു തേടുന്നുണ്ട്,

കാരണം ആകാശ ഭൂമി കളുടെ സൃഷ്ടാവ് എന്നത് ആകാശ ഭൂമിയിലെ മുഴുവൻ വസ്തുക്കളും അവനിലേക്ക് അവിശ്യമായവരാണ് ,

സ്തുതികൾ മുഴുവൻ അല്ലാഹുവിലേക്ക് ആകുക എന്നത് അതു തേടുന്നത് അല്ലാഹു അല്ലാതെ ആരാധികപെടരുത് എന്നത് ആണ് .


لما استدل........തെളിവ് പിടിച്ചപ്പോൾ

بين...........വ്യക്തമാക്കി

غير منكرين.....നിഷേധികാത്തവർ



قوله تعالى : ولئن سألتهم أي ولئن سألتهم يا محمد من خلق السماوات والأرض ليقولن الله بين أنهم مع عبادتهم الأوثان مقرون بأن الخالق هو الله ، وإذا كان الله هو الخالق فكيف يخوفونك بآلهتهم التي هي مخلوقة لله تعالى ، وأنت رسول الله الذي خلقها وخلق [ ص: 231 ] السماوات والأرض

تفسير قرطبي


അള്ളാഹു തആല യുടെ വാക്: നി അവരോടു ചോദിച്ചാൽ അഥവാ മുഹമ്മദ് നബിയെ നി അവരോടു ചോദിച്ചാൽ , ആകാശ ഭൂമി കളുടെ സൃഷ്ട്ടാവു  ആരാണ് എന്നു അപ്പോൾ അവർ പറയും അള്ളാഹു ആണ് എന്ന്.ബിംബങ്ങളെ ഇബാധത് ചെയ്യുന്ന തോട് കൂടെ അള്ളാഹു വ്യക്തമാക്കുകയാണ് ,സൃഷ്ടാവ് അള്ളാഹു മാത്രം ആണ് എന്ന് അവർ സമ്മതിച്ചവർ ആയിരുന്നു. സൃഷ്ടാവ് അള്ളാഹു ആകുമ്പോൾ

പിന്നെ എങ്ങിനെ ആണ് സൃഷ്ടികളായ ഇല്ലാഹുകളുടെ കാര്യം പറഞ്ഞു എങ്ങിനെ ആണ് ഭയപ്പെടുത്തുന്നതു ..?

തഫ്സീർ കുർത്തുബി




3.

وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاء مَاء فَأَحْيَا بِهِ الأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ قُلِ الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لا يَعْقِلُونَ


 ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന്‌ ജീവന്‍ നല്‍കുകയും ചെയ്താരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന്‌ സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച്‌ മനസ്സിലാക്കുന്നില്ല. (അങ്കബൂത് -  63)


ഇനി ഇൗ ആയത്തിന്റെ തഫ്സീർ എന്താണ് പറയുന്നത് എന്ന് നോക്കാം 


തഫ്സീർ റാസി 


           الثاني : أن يكون المراد منه كلاما متصلا ، وهو أنهم يعرفون بأن ذلك من الله ويعترفون ولا يعملون بما يعلمون ، وأنت تعلم وتعمل فكذلك المؤمنون بك فقل الحمد لله وأكثرهم لا يعقلون أن الحمد كله لله فيحمدون غير الله على نعمة هي من الله

تفسير الرازى ولئن سءلتهم من نزل

ഇതെല്ലാം അല്ലാഹു വിൽ നിന്നും അണ് (മക്കഎന്ന് അവർ മുശ്രിക്കുകൾ) അറിഞ്ഞവർ ആയിരുന്നു ,  എന്ന് അവർ സമ്മതിച്ചവരും ആയിരുന്നു.


ഇനി അലഹംദു ലില്ല എന്നു പറയാൻ പറഞ്ഞതു എന്താണെന്ന് നോകാം

قل الحمد لله أي على ما أوضح من الحجج والبراهين على قدرته . وقيل : الحمد لله على إقرارهم بذلك . وقيل : على إنزال الماء وإحياء الأرض .

قرطبي ولءن سءلتهم من نزل


ഒന്നാമത്തെ കാര്യം ,അല്ലാഹു വിന്റെ കഴിവിന്റെ മേലിൽ തെളിവുകളും ലക്ഷ്യങ്ങളും വ്യക്തമാക്കിയത്തിന്ടെ മേലിൽ അല്ലാഹുവിനു സ്തുതി

രണ്ടാമത്തെ തു അവർ ആ കാര്യം സമ്മതിച്ചതിന്ടെ മേലിൽ അല്ലാഹുവിനു സ്തുതി

മൂന്നാമത്തേത് വെള്ളം ഇറക്കി തന്നതിലും ഭൂമി സജീവ മാക്കി തന്നതിലും അല്ലാഹുവിനു സ്തുതി

(തഫ്സീറു കുർത്തുബി)


( ولئن سألتهم من خلق السماوات والأرض ليقولن الله قل الحمد لله ) [ أي : إذ قامت عليكم الحجة باعترافكم ]

سورة لقمان  ابن كثير

നിങ്ങൾ ഈ കാര്യം സമ്മതിച്ചിട്ടുണ്ട് എന്നു നിങ്ങളുടെ  മേൽ തെളിവുകൾ നിന്ന സ്ഥിതിക്ക് അൽഹംദുലില്ലാഹ് എന്നു പറയുന്നത്

(ഇബ്നു കസീർ )

الآية متعلقة بما قبلها من وجهين :


أحدهما : أنه تعالى لما استدل بخلق السماوات بغير عمد وبنعمه الظاهرة والباطنة بين أنهم معترفون بذلك غير منكرين له ، وهذا يقتضي أن يكون الحمد كله لله ; لأن خالق السماوات والأرض يحتاج إليه كل ما في السماوات والأرض ، وكون الحمد كله لله يقتضي أن لا يعبد غيره ، لكنهم لا يعلمون

تفسير الرازى سورة لقمان



 وَمَا يُؤْمِنُ أَكْثَرُهُمْ بِاللّهِ إِلاَّ وَهُم مُّشْرِكُونَ


അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത്‌ അവനോട്‌ ( മറ്റുള്ളവരെ ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട്‌ മാത്രമാണ്‌.  (യുസഫ് -  106)


ഈ ആയതിന്റെ തഫ്സീർ എന്താണ് പറയുന്നത്

1.ഇബ്നു കസീർ :

وقوله : ( وما يؤمن أكثرهم بالله إلا وهم مشركون ) قال ابن عباس : من إيمانهم ، إذا قيل لهم : من خلق السموات ؟ ومن خلق الأرض ؟ ومن خلق الجبال ؟ قالوا : " الله " ، وهم مشركون به . وكذا قال مجاهد ، وعطاء وعكرمة ، والشعبي ، .........

ابن كثير


ഇബ്നു അബ്ബാസ് പറയുന്നു , പർവ്വതങ്ങളെ ആരാണ് സൃഷ്ഠിച്ചത് , ഭൂമി യെ ആരാണ് സൃഷ്ടിച്ചത് , അവകാശങ്ങളെ ആരാണ് സൃഷ്ടിച്ചത് എന്നു ചോദിച്ചാല് അള്ളാഹു ആണ് എന്ന് പറയുന്നത് അവരുടെ ഈമാനിൽ പെട്ട കാര്യം ആക്കുന്നു, ഈ സ്ഥിതിയിൽ അല്ലാഹുവിന് പങ്കുചേക്കുന്നവർ ആണ് , അപ്രകാരം ആണ് മുജാഹിദ് രഹിമഹുല്ല, അതാഹു ഇക്കിരിമ, ഷഹബി,എന്നിവർ പറഞ്ഞത് .



തഫ്സീറു ത്വബ്‌രി:

19956 - حدثنا أبو كريب , قال: حدثنا وكيع , عن إسرائيل , عن جابر , عن عامر، وعكرمة: ( وما يؤمن أكثرهم بالله ) الآية , قالا يعلمون أنه ربُّهم , وأنه خلقهم , وهم يشركون به. (4)

تفسير الطبرى

അബുകുറയ്ബ് ഉദ്ധരിക്കുന്നു , അദ്ദേഹം വകിഹ് എന്ന ആളിൽ നിന്നും അദ്ദേഹം ഇസ്രഹീൽ നിന്നും , അദ്ദേഹം ജാബിരിൽ നിന്നും അദ്ദേഹം അമിരിൽ നിന്നും അദ്ദേഹം ഇക്കിരിമായിൽ നിന്നും , അവർ (മക്ക മുശ്രിക്കുകൾ ) അവർ അല്ലാഹുവിനെ റബ്ബ് ആണെന്ന് അറിഞ്ഞവർ ആയിരുന്നു അവരെ സൃഷ്ടിച്ചവർ ആണെന്ന് അറിഞ്ഞവർ ആയിരുന്നു എന്നിട്ടും അവർ അല്ലാഹുവിൽ ശിർക്ക് വച്ചവർ ആയിരുന്നു .


തഫ്സീർ കുർത്തുബി:

قوله تعالى : وما يؤمن أكثرهم بالله إلا وهم مشركون نزلت في قوم أقروا بالله خالقهم وخالق الأشياء كلها ، وهم يعبدون الأوثان ; قاله الحسن ، ومجاهد وعامر والشعبي وأكثر المفسرين 

تفسير قرطبى    


അള്ളാഹു താഹാല യുടെ വാകു :

അവരെയും എല്ലാത്തിനെയും സൃഷ്ടിച്ചത് അള്ളാഹു ആണ് എന്ന് സമ്മതിച്ച ഒരു ജനതയുടെ മേല് ആണ് ഈ ആയതു ഇറങ്ങുന്നത് , എന്നിട്ടും അവർ ബിംബങ്ങളെ ആരാധിക്കുന്നവർ ആണ് ഈ ആപിപ്രായം ഇമാം ഹസൻ പറഞ്ഞു ,മുജാഹിദും ആമിറും , ശഹാബി കൂടുതൽ മുഫസ്സിറുകളും ഇതാണ് പറയുന്നത് .


തഫ്സീറു റാസി :

أما قوله : ( وما يؤمن أكثرهم بالله إلا وهم مشركون ) فالمعنى : أنهم كانوا مقرين بوجود الإله بدليل قوله : [ ص: 179 ] ( ولئن سألتهم من خلق السماوات والأرض ليقولن الله ) ( لقمان : 25 ) إلا أنهم كانوا يثبتون له شريكا في المعبودي

تفسير الرازي


അവർ ഒരു ഇല്ലാഹുണ്ട് എന്നതിൽ അവർ സമ്മതിച്ചവർ ആയിരുന്നു , അതിനു തെളിവ് അള്ളാഹു താഹാല യുടെ വാക്ക് ആണ് (ലുക്മാൻ 25).


തഫ്സീർ റാസി:


وعنه أيضا أن أهل مكة قالوا : الله ربنا وحده لا شريك له ؛ الملائكة بناته ، فلم يوحدوا ، بل أشركوا ، وقال عبدة الأصنام : ربنا الله وحده ، والأصنام شفعاؤنا عنده

تفسير الرازى وما يؤمن اكثرهم،

  മക്ക കാർ പറഞ്ഞു , ഞങ്ങളുടെ രക്ഷിതാവ് അള്ളാഹു ആണ് , അവനു യതോരു പങ്കുകരും ഇല്ല , മലക്കുകൾ അല്ലഹു വിന്ടെ പെണ്മക്കൾ ആണ് എന്നും

അവർ അള്ളാഹു വിനേ ഏകനായി കണ്ടില്ല, അവർ ശിർക്ക് വച്ചു ,

വിഗ്രഹ ആരാധകർ പറഞ്ഞത് ,ഞങ്ങളുടെ റബ്ബ് അള്ളാഹു ആണ് അവൻ ഏകനാണ് , വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുക്കൽ നഗൾക്കുള്ള ശുപാര്ശകർ ആണ് എന്നും



 وَيَعْبُدُونَ مِن دُونِ اللّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـؤُلاء شُفَعَاؤُنَا عِندَ اللّهِ


അല്ലാഹുവിന്‌ പുറമെ, അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ ( ആരാധ്യര്‍ ) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു.    (യൂനുസ് -  18)


 ഇമാം റാസി (റ):


أَنَّهُ مَتَى مَاتَ مِنْهُمْ رَجُلٌ كَبِيرٌ يَعْتَقِدُونَ فِيهِ أَنَّهُ مُجَابُ الدَّعْوَةِ وَمَقْبُولُ الشَّفَاعَةِ عِنْدَ اللَّهِ تَعَالَى اتَّخَذُوا صَنَمًا عَلَى صُورَتِهِ يَعْبُدُونَهُ عَلَى اعْتِقَادِ أَنَّ ذَلِكَ الْإِنْسَانَ يَكُونُ شَفِيعًا لَهُمْ يَوْمَ الْقِيَامَةِ عِنْدَ اللَّهِ تَعَالَى عَلَى مَا أَخْبَرُ اللَّهُ تَعَالَى عَنْهُمْ بِهَذِهِ الْمَقَالَةِ فِي قَوْلِهِ: هؤُلاءِ شُفَعاؤُنا عِنْدَ اللَّهِ[يُونُسَ: 18]


അവരില്‍ നിന്നും ഒരു വലിയ മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ ആ മനുഷ്യനില്‍ അവര്‍ വിശ്വസിച്ചിരുന്നു അല്ലാഹുവിന്റെ അടുക്കല്‍ പാരത്രീക ലോകത്ത് ഈ മനുഷ്യന്‍ അവരുടെ ശുപാര്‍ഷകന്‍ ആവുമെന്ന വിശ്വാസത്താല്‍ ആണ് ആ മനുഷ്യനെ അവര്‍ ആരാധിച്ചത്.


 ഇമാം റാസി (റ):


الْقَوْمُ كَانُوا مُعْتَرِفِينَ بِوُجُودِ اللَّه تَعَالَى كَمَا قَالَ: وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّماواتِ وَالْأَرْضَ لَيَقُولُنَّ اللَّهُ [لُقْمَانَ: 25] وَمَا أَطْلَقُوا لَفْظَ اللَّه عَلَى أَحَدٍ سِوَى اللَّه سُبْحَانَهُ، كَمَا قَالَ تَعَالَى: هَلْ تَعْلَمُ لَهُ سَمِيًّا

الكتاب: مفاتيح الغيب = التفسير الكبير

الرَّازي، فخر الدين (544 - 606هـ، 1150 - 1210م).


ഇമാം റാസി പറയുന്നു : അവരുടെ ഒരു ഇലാഹിനെയും അവര്‍ അല്ലാഹു എന്ന് പേരിട്ടു വിളിച്ചിട്ടില്ല.


                   

 أَلَا لِلَّهِ الدِّينُ الْخَالِصُ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاء مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ


അറിയുക: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ ( പറയുന്നു: ) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും    (സുമര്‍ -  3)


(قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ أَمَّنْ يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ)

[Surat Yunus 31]


ചോദിക്കുക: ആകാശഭൂമികളില്‍ നിന്ന് നിങ്ങള്‍ക്ക് അന്നം നല്‍കുന്നത് ആരാണ്? കേള്‍വിയും കാഴ്ചയും ആരുടെ അധീനതയിലാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെയും ജീവനുള്ളതില്‍നിന്ന് ജീവനില്ലാത്തതിനെയും പുറത്തെടുക്കുന്നതാരാണ്? കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നതാരാണ്? അവര്‍ പറയും: "അല്ലാഹു.” അവരോടു ചോദിക്കുക: "എന്നിട്ടും നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ?”


തഫ്സീർ റാസി:

وقال الفخرالرازي في ( 17/86) في تفسير قوله تعالى ( قل من يرزقكم من السماء والارض ... ) يونس

" وهذا يدل على ان المخاطبين بهذا الكلام كانوا يعرفون الله ويقرون به ، وهم الذين قالوا في عبادتهم للأصنام انها تقربهم الى الله زلفى ، وانهم شفعاؤنا عند الله

وكانوا يعلمون ان هذه الأصنام لا تنفع ولا تضر فعند ذلك قال الرسول عليه السلام (فقل افلا تتقون ) يعني : افلا تتقون ان تجعلوا هذه الاوثان شركاء لله في المعبودية ، مع اعترافكم بأن كل الخيرات في الدنيا والآخرة انما تحصل من رحمة الله واحسانه ، واعترافكم بأن هذه الأوثان لا تنفع ولا تضر ألبتة " انتهى


ഇതു അറിയിക്കുന്നത് അല്ലാഹുവിണ്ടെ ഈ വചനം കൊണ്ടു  അഭിസംബോധന ചെയ്യപ്പെട്ട ആളുകൾ അവർ അള്ളാഹു വിനെ അറിയുന്നവർ ആയിരുന്നു . അവർ സമ്മതിച്ചവരും ആയിരുന്നു

വിഗ്രഹാരാധനയുടെ വിഷയത്തിൽ അവർ പറയുന്നത് അവർ അല്ലാഹുവിലേക് സാമിപ്യം ഉണ്ടാക്കി തരുവാൻ വേണ്ടി ആണ് അവർ ഇബാധത് എടുക്കുന്നത് , അവർ അല്ലാഹുവിന്റെ അടുക്കൽ ശുപാർശ കാർ ആണ് എന്നും ആണ് പറഞ്ഞതു ,.

ഈ വിഗ്രഹങ്ങൾ ഉപകരമോ ഉപദ്രവമോ വരുത്തുകയില്ല എന്നു അവർ അറിഞ്ഞവർ ആയിരുന്നു .ഈ സമയത്തു റസൂൽ (സ) പറയും

(നിങ്ങൾ സൂക്ഷമത പാലിക്കുന്നില്ലേ)

ഉദ്ദേശം നിങ്ങൾ അൽഹുവിനുള്ള ഇബാധത്തിൽ ഈ ബിംബങ്ങളെ പങ്കാളികളാകുന്നതിൽ നിന്നും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ ..?


ദുനിയാവിലെ യും ആഖിരത്തിലെയും എല്ലാ നന്മകളും ഉണ്ടാകുന്നത് അല്ലാഹുവിന്റെ കാറുണ്ണ്യ ത്തിൽ നിന്നും ഗുണത്തിൽ നിന്നും ആണ് എന്ന് സമ്മതികളോട് കൂടെ,  വിഗ്രഹങ്ങൾ ഒരിക്കലും ഉപകരമോ ഉപദ്രവമോ ചെയ്യുകയില്ല എന്നു സമ്മതികലോട് കൂടെ

നിങ്ങൾ സൂക്ഷ്മത പാലിക്കുന്നിലെ എന്നാണ് നബി സ ചോദിക്കുന്നത്



  فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ



"എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനെ വിളിച്ച്‌ പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ അവരെ അവന്‍ കരയിലേക്ക്‌ രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു (അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്തിക്കുന്നു)" (ഖുര്‍ആന്‍ 29:65)



وَجَعَلُوا لِلَّهِ شُرَكَاءَ الْجِنَّ وَخَلَقَهُمْ ۖ وَخَرَقُوا لَهُ بَنِينَ وَبَنَاتٍ بِغَيْرِ عِلْمٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يَصِفُونَ


 എന്നിട്ടും അവര്‍ ജിന്നുകളെ അല്ലാഹുവിന്റെ പങ്കാളികളാക്കുന്നു. എന്നാല്‍ അവനാണ് ജിന്നുകളെ സൃഷ്ടിച്ചത്. ഒരു വിവരവുമില്ലാതെ അവരവന് പുത്രന്മാരെയും പുത്രിമാരെയും സങ്കല്‍പിക്കുന്നു. അവനാകട്ടെ അവരുടെ വിവരണങ്ങള്‍ക്കെല്ലാം അതീതനും പരിശുദ്ധനുമത്രെ.


ഷാഫി മദഹബിലെ   ഇമാം മക്രീസി (റ):





ولا ريب أن توحيد الربوبية لم ينكره المشركون، بل أقرّوا بأنه سبحانه وحده خالقهم، وخالق السموات والأرض، والقائم بمصالح العالم كله، وإنما أنكروا توحيد الإلهيّة والمحبّة.

تجريد التوحيد للإمام المقريزي ص: (٧)


യാതൊരു സംശയവുമില്ല, മുശ്രിക്കുകള്‍ തൌഹീദുല്‍ റബൂബീയത്തിനെ നിഷേധിച്ചിരുന്നില്ല. മാത്രവുമല്ല അല്ലാഹുവാണ് നമ്മെ ശ്രിഷ്ടിച്ചത് എന്ന് അവര്‍ അങ്ങീകരിച്ചിരുന്നു.  ആകാശ ഭൂമികളുടെ ശ്രിഷ്ടാവ് അള്ളാഹു ആണ് എന്നും ഈ ലോകത്തിലെ സകല നന്മകളും നിലനിര്‍ത്തുന്നവന്‍ അള്ളാഹു ആണ് എന്നും അവര്‍ അന്ഗീകരിച്ചിരുന്നു. തൌഹീദുല്‍ ഉലൂഹീയത്തു ആയിരുന്നു അവര്‍ നിഷേധിച്ചതു





ഇസ് ലാമിക വിശ്വാസത്തിന്റെ ആണിക്കല്ലാണ് തൗഹീദ് അഥവാ لا اله الا الله എന്നത്. الله അല്ലാതെ ആരാധനക്കർഹനായി മറ്റാരും ഇല്ല എന്ന ഈ തത്വം പഠിപ്പിക്കുവാനാണ് പ്രവാചകരെല്ലാം നിയോഗിതരായത്. പ്രവാചകൻ മുഹമ്മദ് (ﷺ) നിയോഗിക്കപ്പെട്ട കാലഘട്ടത്തിലെ ബഹുദൈവാരാധകർ ഈ തൗഹീദിന് വിരുദ്ധമായി الله വിന് പുറമെ മറ്റു ആളുകളെയും ആരാധിച്ചു പോന്നു.എന്നാൽ ഈ ലോകത്തെ നിയന്ത്രിക്കുന്നതും ,മഴ വർഷിപ്പിക്കുന്നതും ,ഭക്ഷണം തരുന്നതുമായ റബ്ബ് ഒന്നേ ഉള്ളൂ എന്ന സൃഷ്ടികർതൃത്വത്തിലുള്ള ഏകത്വം അഥവാ توحيد الربوبية യെ അവർ അംഗീകരിച്ചിരുന്നു.എന്നാൽ അതോടൊപ്പം  ആരാധനയിലുള്ള ഏകത്വത്തെ ( توحيد الألوهية )നിഷേധിക്കുകയും ചെയ്തു. ഇന്ന് നമുക്കിടയിലും ശിർക്ക് പരത്തുന്ന ആളുകൾ ഇതേ വിശ്വാസം തന്നെയാണ് വച്ചു പുലർത്തുന്നത്.


മക്കാ മുശ് രിക്കുകൾക്ക് സംഭവിച്ച ഈ വലിയ പിഴവിനെ മനസ്സിലാക്കണമെങ്കിൽ അവരുടെ വിശ്വാസം എന്ത് എന്നും അതിനെതിരെ മുഹമ്മദ് നബിﷺ പഠിപ്പിച്ച തൗഹീദ് എന്തായിരുന്നു എന്നും കൃത്യമായി പ്രമാണങ്ങളിലൂടെ അറിയേണ്ടതുണ്ട്. അതിന് നമ്മെ സഹായിക്കുന്ന ഗ്രന്ഥമാണ് ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹാബിന്റെ *القواعد الاربع*  അഥവാ *നാല് അടിസ്ഥാന തത്വങ്ങൾ* എന്ന ഗ്രന്ഥം .


വിശുദ്ധ ഖുർആന്റെയും ,ഹദീസിന്റെയും തെളിവുകൾ  സലഫു സ്വാലിഹീങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ വിവരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ.


ഒന്നാമത്തെ തത്വം:


*ഏതൊരു കാഫിറുകളോട് മുഹമ്മദ് നബി ﷺയുദ്ധം ചെയ്തുവോ ആ കാഫിറുകൾ الله ആണ് സ്രഷ്ടാവും, ഭക്ഷണം തരുന്നവനും, കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നും വിശ്വസിച്ചിരുന്നു എങ്കിലും ആ വിശ്വാസം കൊണ്ട് മാത്രം അവർ മുസ് ലിംകളായില്ല.*


ഇതിന്റെ തെളിവുകൾ:


തെളിവ് 1:


قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ أَمَّنْ يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

[Sura Yunus, Ayah 31]


തെളിവ് 2 :


وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്‌?

[Sura Az-Zukhruf, Ayah 87]


തെളിവ് 3 :


وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ

ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്‌) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌?


[Sura Al-Ankabut, Ayah 61]


*ആരാണ് നിങ്ങളെ സൃഷ്ടിക്കുന്നതും ,പരിപാലിക്കുന്നതും എന്നെല്ലാമുള്ള ചോദ്യത്തിന് الله ആണ് അതെല്ലാം ചെയ്യുന്നത് എന്ന് മക്കാ മുശ്‌രിക്കുകൾ പറയും എന്ന് الله തന്നെ പറയുന്ന ആയത്തുകളാണ് മേൽ വിവരിച്ചത്.ഇത് പോലെയുള്ള ആയത്തുകൾ ഇനിയും ഖുർആനിൽ കാണാവുന്നതാണ്.*


തെളിവ് 4:


മക്കാ മുശ്‌രിക്കുകളുടെ ജാഹിലിയത്തിലെ ഹജ്ജിന്റെ  തൽബിയത്ത്  .( മുസ് ലിം, കിതാബുൽ ഹജ്ജ്)

 (لَبَّيۡكَ الّلهُمَّ لَبَّيۡك، لَبَّيك، لاشريك لك إلا شريكًا هو لك. تملكه وما ملَك).

റബ്ബേ നിന്റെ വിളിക്ക് ഉത്തരം നൽകി ഞങ്ങളെത്തിയിരിക്കുന്നു .. നിനക്കൊരു പങ്കുകാരനുമില്ല, ഒരു പങ്കുകാരനൊഴികെ - അവൻ നിനക്കുള്ളതാണ്. അവന്റെയും ,അവൻ എന്തിനെയൊക്കെ ഉടമപ്പെടുത്തിയിരിക്കുന്നുവോ അതിന്റെയും ഉടമസ്ഥൻ നീ ആണ്.


*മക്കാ മുശ്‌രിക്കുകളുടെ ഈ തൽബിയത്തിൽ നിന്ന് വ്യക്തമാവുന്ന കാര്യങ്ങൾ:*


*1>അവർ الله വിൽ വിശ്വസിച്ചിരുന്നു.*


 *2>അവരുടെ ആരാധ്യർ ( പങ്കുകാർ) സ്വയം കഴിവുള്ളവർ ആണെന്ന വിശ്വാസം അവർക്കുണ്ടായിരുന്നില്ല*


*3>അവരുടെ ആരാധ്യർ ( പങ്കുകാർ) الله വിന്റെ കീഴിലും അധീനത്തിലും ഉള്ള പങ്കുകാരാണ് എന്ന വിശ്വാസക്കാരായിരുന്നു അവർ.*


തെളിവ് 5:


ബദ്റിന്റെ ദിവസം അബൂജഹൽ  الله വോട്  പ്രാർത്ഥിച്ചത് സൂറ:അൻഫാലിൽ  വിവരിക്കുന്നുണ്ട്

.وَإِذْ قَالُوا اللَّهُمَّ إِنْ كَانَ هَٰذَا هُوَ الْحَقَّ مِنْ عِنْدِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ

അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക.)

[Sura Al-Anfal, Ayah 32 ]


ബുഖാരി ഇമാം ഈ സംഭവം സ്വഹീഹിൽ 4648 നമ്പർ ഹദീസായി  റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഇതും മക്കാ മുശ്‌രിക്കുകൾക്ക് الله വിൽ വിശ്വാസമുണ്ടായിരുന്നു എന്നതിന് തെളിവാണ്.


തെളിവ് 6:


ഹുദൈബിയ സന്ധിയിൽ ശത്രുക്കളുടെ ഭാഗത്ത് നിന്ന് സുഹൈൽ ബ്നു അംറും മുസ്ലിംകളുടെ ഭാഗത്ത് നിന്ന് (رضي الله عنه)على യും എഴുതിത്തയ്യാറാക്കിയ സന്ധിയിൽ രണ്ട് കൂട്ടരും പരസ്പര സമ്മതത്തോടെ എഴുതി തുടങ്ങാൻ തിരഞ്ഞെടുത്ത വാചകം

باسمك اللهم

അല്ലാഹുവേ ,നിന്റെനാമത്തിൽ


എന്നായിരുന്നു. ഇതും മക്കാ മുശ്‌രിക്കുകൾ الله വിൽ വിശ്വസിച്ചു എന്നതിന്റെ തെളിവാണ്.


തെളിവ് 7:


മക്കാ മുശ്‌രിക്കുകൾ പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ الله വോട് മാത്രം പ്രാർത്ഥിച്ചിരുന്നതായി ഖുർആൻ :

فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ



എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു.

[Sura Al-Ankabut, Ayah 65]


തെളിവ് 8:


ഉമർ (റ) ജാഹിലിയ്യത്തിൽ മസ്ജിദുൽ ഹറാമിൽ ഒരു ദിവസം  اعتكاف ഇരിക്കാൻ നേർച്ചയാക്കിയത് താൻ മുസ് ലിമായ ശേഷം റസൂൽ ﷺയോട് പറഞ്ഞപ്പോൾ ആ നേർച്ച നിറവേറ്റാൻ നബിﷺ നിർദേശിച്ച ഹദീസ് അവർ الله വിന് നേർച്ച നേർന്നിരുന്നു എന്ന് വ്യക്തമാക്കുന്നു. മാത്രമല്ല അവരുടെ നേർച്ചയെ കുറിച്ച് സൂറത്തുൽ അൻആമിൽ الله പറയുന്നതും അവരുടെ الله വിനായുള്ള നേർച്ചക്ക് തെളിവാണ്.


وَجَعَلُوا لِلَّهِ مِمَّا ذَرَأَ مِنَ الْحَرْثِ وَالْأَنْعَامِ نَصِيبًا فَقَالُوا هَٰذَا لِلَّهِ بِزَعْمِهِمْ وَهَٰذَا لِشُرَكَائِنَا ۖ فَمَا كَانَ لِشُرَكَائِهِمْ فَلَا يَصِلُ إِلَى اللَّهِ ۖ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَائِهِمْ ۗ سَاءَ مَا يَحْكُمُونَ

അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്‌. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം!

[Sura Al-An'am, Ayah 136]


തെളിവ് 9:


നിങ്ങളെ സൃഷ്ടിച്ച് പരിപാലിക്കുന്നത് الله വാണ് എന്ന് നിങ്ങൾക്ക് അറിവുണ്ടായിരിക്കേ നിങ്ങൾ അവന് സമൻമാരെ ഉണ്ടാക്കരുത് എന്ന് സൂറത്തുൽ ബഖറയിൽ الله പറയുന്നു.


الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ ۖ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ


നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (റബ്ബിനെ നിങ്ങൾ ആരാധിക്കുക). അതിനാല്‍ (ഇതെല്ലാം) *അറിഞ്ഞ്കൊണ്ട്* നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌.

[Sura Al-Baqarah, Ayah 22]


ഇവിടെ "നിങ്ങൾ *അറിഞ്ഞ്കൊണ്ട്* ''എന്ന പ്രയോഗം അവർക്ക് ഇതെല്ലാം ചെയ്യുന്നവൻ الله ആണ് എന്ന അറിവുണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.


 ഇതിന് പുറമെയും ഒരുപാട് തെളിവുകൾ ഈ വിഷയത്തിൽ കാണാവുന്നതാണ്.



ഇത്രയ്ക്കധികം തെളിവുകൾ ഉണ്ടെങ്കിലും അതൊന്നും ചെവി കൊള്ളാതെ  ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മക്കാ   മുശ്‌രിക്കുകൾക്ക്  അല്ലാഹു വിന്റെ റുബൂബിയ്യത്തിൽ( സൃഷ്ടി - പരിപാലനം) വിശ്വാസമില്ലായിരുന്നു എന്ന് തെളിയിക്കാനും, അത് വഴി തങ്ങളുടെ ശിർക്കിനെ ന്യായീകരിക്കുന്നതിനും വേണ്ടി ന്യായങ്ങൾ നിരത്തുന്ന ബാത്വിലിന്റെ കക്ഷികൾ കേരളത്തിലും ധാരാളമാണ്. അവരുടെ മുടന്തൻ ന്യായങ്ങളും അവയ്ക്ക് പ്രമാണികരായ മുഫസ്സിറുകളുടെ തഫ്സീറിൽ നിന്നുമുള്ള മറുപടികളുമാണ് അടുത്ത നോട്സിൽ ..

 ان شاء الله




ഷാഫി മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതന്‍ ഇമാം മക്രിസി പറയുന്നത് സമസ്ത ശിയാക്കൾ ശരിക്കും വായിക്കുക



 والنّاس في هذا الباب - أعني: زيارة القبور - على ثلاثة أقسام:

قوم يزورون الموتى فيدعون لهم. وهذه هي الزّيارة الشرعيّة.

وقوم يزورونهم يدعون بهم، فهؤلاء هم المشركون في الألوهيّة والمحبّة.

وقوم يزورونهم فيدعونهم أنفسهم، وقد قال النبي صلّى الله عليه وآله وسلّم: "اللهم لا تجعل قبري وثنا يعبد"، وهؤلاء هم المشركون في الربوبيّة.

الكتاب: تجريد التوحيد المفيد (1/20)

المقريزي (766 - 845 هـ = 1365 - 1441 م)

ഈ വിഷയത്തില്‍ ജനങ്ങള്‍ - അതായത് ഖബര്‍ സന്ദര്‍ശിക്കുന്ന വിഷയത്തില്‍ 3 വിഭാഗം ആണുള്ളത്:

ചില ആളുകള്‍ മരിച്ചവരെ സന്ദര്‍ശിക്കും അവര്‍ക്ക് വേണ്ടി ദുഅ ചെയ്യും. അത് ശറഈആയ സിയാറത്ത് ആണ്.

ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരെകൊണ്ട് ദുഅ ചെയ്യും അവര്‍ ഉലൂഹീയത്തില്‍ ശിര്‍ക്ക് ചെയ്തവര്‍ ആണ്.

ചില ആളുകള്‍ ഖബര്‍ സന്ദര്‍ശിക്കും അവരോടു തന്നെ പ്രാര്‍ത്തിക്കും അല്ലാഹുവിന്‍റെ റസൂല്‍(സ) പറഞ്ഞു "അല്ലാഹുവേ എന്‍റെ ഖബറിടത്തെ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതെ" ഇവര്‍ റുബൂബീയതില്‍ ശിര്‍ക്ക് വെക്കുന്ന ആളുകള്‍ ആണ്.

(കടപ്പാട്: ഖലീൽ അൻസാരി )